Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരസഭ കൗണ്‍സില്‍ ബഹളമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:10 pm IST
in Idukki

തൊടുപുഴ: വൈസ്‌ചെയര്‍മാനെയും ബിജെപി കൗണ്‍സിലറെയും പൊതുജന മധ്യത്തില്‍ ചെയര്‍പേഴ്‌സണ്‍ അപമാനിച്ചു എന്ന പരാതി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. ബിജെപി കൗണ്‍സിലര്‍മാരാണ് യോഗം തുടങ്ങിയപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു പ്രശ്‌നം ഉന്നയിച്ചത്. നേരത്തെ തന്നെ കൗണ്‍സില്‍ ബഹിഷ്‌കരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ മാപ്പ് പറയണമെന്നുമുള്ള ആവശ്യമുയര്‍ന്നിരുന്നു. പൊതുജന മധ്യത്തില്‍ തന്നെയും ഉള്‍പ്പടയുള്ള ധനകാര്യ കമ്മിറ്റി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ചെയര്‍പേഴ്‌സണ്‍ അപമാനിച്ചതായി ബിജെപി കൗണ്‍സിലറായ രേണുകാ രാജശേഖരന്‍ ആരോപിച്ചു. കൗണ്‍സിലര്‍മാരെ അധിക്ഷേപിക്കാന്‍ ചെയര്‍പേഴ്‌സണ് യാതൊരു അധികാരവുമില്ല. പാര്‍ലിമെന്ററി രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാക്കുകളല്ല ചെയര്‍പേഴ്‌സണ്‍ ഉപയോഗിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. തങ്ങളുടെ വാര്‍ഡിലെ ജനങ്ങളുടെ മുമ്പിലാണ് ഈ നാണക്കേട് ഉണ്ടായത്. അതിനാല്‍ തന്നെ ചെയര്‍പേഴ്‌സണ്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് രേണുകാ രാജശേഖരന്‍ ആവശ്യപ്പെട്ടു. മറ്റ് ബി.ജെ.പി അംഗങ്ങളും ഇതിനെ പിന്താങ്ങി എഴുന്നേറ്റു.

എന്നാല്‍ താന്‍ രേണുകയെ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന രീതിയില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ മറുപടിയായി പറഞ്ഞു. ചെയറിനെ ബഹുമാനിക്കാത്ത രീതിയില്‍ കൗണ്‍സിലര്‍ സംസാരിച്ചു. അതിനാലാണ് താന്‍ സൂപ്പര്‍ ചെയര്‍പേഴ്‌സണ്‍ ചമയണ്ടാ എന്ന് പറഞ്ഞത്. സര്‍ക്കുല

ര്‍ വന്നത് ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചിരുന്നില്ല. താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലുമായി മീറ്റിങ്ങിലായിരുന്നു. സംഭവ ദിവസം ധാരാളം ആളുകള്‍ പെന്‍ഷന്‍ തരണമെങ്കില്‍ കരം അടയ്‌ക്കണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആരോപിച്ച് പരാതി തന്നു. അത് അന്വേഷിക്കുകയാണ് ചെയ്തത്. തര്‍ക്കമുണ്ടായെന്നുള്ളത് ശരിയാണെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

650 സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍ക്ക് നികുതി വേണ്ടെന്ന് ഓര്‍ഡറുള്ളപ്പോള്‍ അത് വാങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് എം.കെ.ഷാഹുല്‍ ഹമീദ് പറഞ്ഞു. വൈസ് ചെയര്‍മാനാണ് ഉത്തരവാദിയെങ്കില്‍ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങള്‍ പുതുമുഖങ്ങളാണ്. നിയമ പ്രകാരമല്ല അടിയന്തിര യോഗം ചേര്‍ന്നതെങ്കില്‍ വിളിച്ചു ചേര്‍ത്തവരോടാണ് ചോദിക്കേണ്ടതെന്ന് ബാബു പരമേശ്വരന്‍ പറഞ്ഞു.

എന്നാല്‍ ജെസി ആന്റണി ഇതിനു മറുപടിയുമായി എത്തി. എല്ലാ കമ്മിറ്റി അംഗങ്ങളെ അറിയുകയും സമ്മതം അറിയിക്കുകയും ചെയ്താല്‍ അടിയന്തിര യോഗം ചേരാമെന്ന് ജെസി ആന്റണി വ്യക്തമാക്കി. അവസാനമാണ് വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ വിശദ

ീകരണവുമായി എഴുന്നേറ്റത്. ആരും പെന്‍ഷന്റെ പേരില്‍ കരം അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പിഴപ്പലിശ ഒഴിവാക്കിയുള്ള കരം അടയ്‌ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. അത് തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തത്. ചെയര്‍പേഴ്‌സണ്‍ തന്നോടും മറ്റ് കൗണ്‍സിലര്‍മാരോടും ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറി. കുറച്ചു ദിവസം മുമ്പ് ശുചീകരണ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലും ചെയര്‍പേഴ്‌സണ്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും വൈസ് ചെയര്‍മാന്‍ ആരോപിച്ചു. തുടര്‍ന്ന് ഇതേ വിഷയം ചര്‍ച്ച ചെയ്യാതെ നേരിട്ട അജണ്ഡയിലേക്ക് കടക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.