Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

യെമനിൽ നിന്നുള്ള അതിതീവ്ര സലാഫി പരിശീലന സ്വാധീനങ്ങളും പിന്തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 11:47 pm IST
inKerala

കൊച്ചി : വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാനാണെന്നും, അതിതീവ്ര മത ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആരിഫ് ഹുസൈൻ തെരുവത്ത് . യെമനിൽ നിന്നുള്ള അതിതീവ്ര സലാഫി പരിശീലന സ്വാധീനങ്ങൾ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തികവും സ്ഥാപനപരവുമായ ബന്ധങ്ങൾ എന്നിവയെക്കുറിച്ചും രേഖകളും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഈ രേഖകളടക്കം താൻ കേന്ദ്രസർക്കാരിന് പരാതി നൽകിയിട്ടുണ്ടെന്നും ആരിഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“കാന്തപുരം ആയിരുന്നു ഉടനടി ഉണ്ടായ വിവാദം. വിസ്ഡത്തിന്റെ പ്രതികരണമാണ് വലിയ പ്രശ്നത്തെ പുറത്തുകൊണ്ടുവന്നത്.”

കാന്തപുരത്തിന്റെ സ്ത്രീകളെ സംബന്ധിച്ച പ്രസ്താവനക്കെതിരെ കേരളത്തിൽ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളിൽ, ശക്തമായ പ്രതികരണം ഉണ്ടായി. അദ്ദേഹത്തെ പ്രതിരോധിക്കാൻ നിരവധി മുസ്ലിം സംഘടനകൾ രംഗത്തുവന്നു. അതിൽ ഏറ്റവും ശക്തമായി ഇടപെട്ടത് Wisdom Mujahid വിഭാഗമാണ്.

കാന്തപുരത്തിന്റെ നിലപാടിന് ശാസ്ത്രീയ പിന്തുണ ഉണ്ടെന്ന് സ്ഥാപിക്കാൻ അവർ fringe science ഉം തെറ്റായ ശാസ്ത്രീയ വ്യാഖ്യാനങ്ങളും ഉപയോഗിച്ചു. ആ വാദങ്ങൾ മാധ്യമചർച്ചകളിൽ ചോദ്യം ചെയ്യപ്പെട്ടു. പൊതുസമൂഹവും അതിനെ തള്ളിക്കളഞ്ഞു. അതിനുശേഷം വസ്തുതകളെ നേരിടുന്നതിനുപകരം Islamophobia, Muslim persecution, genocide, communalism, misogyny തുടങ്ങിയ ആരോപണങ്ങളിലേക്കാണ് അവർ നീങ്ങിയത്.
എന്നെ communalist എന്നും misogynist എന്നും വിളിക്കുന്നു.
എന്റെ വെല്ലുവിളി വളരെ ലളിതമാണ്. തെളിവ് ഹാജരാക്കുക.

ഞാൻ മുസ്ലിം ആയതിന്റെ പേരിൽ ഒരാളെ ആക്രമിച്ച ഒരു പ്രസ്താവനയെങ്കിലും കാണിക്കുക. സ്ത്രീയായതിന്റെ പേരിൽ ഒരാളെ അപമാനിച്ച ഒരു പ്രസ്താവന കാണിക്കുക. Hate speech നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പുറത്തുവിടുക.
അല്ലെങ്കിൽ ഈ ലേബലുകൾ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപാധികൾ മാത്രമാണെന്ന് സമ്മതിക്കേണ്ടിവരും.
Wisdom Mujahid സംബന്ധിച്ച എന്റെ പ്രധാന ആരോപണം
ഞാൻ Wisdom Mujahid നെ കേരളത്തിലെ “soft Taliban” എന്നാണ് വിശേഷിപ്പിക്കുന്നത്.
അത് വെറും രാഷ്‌ട്രീയ മുദ്രാവാക്യമല്ല. എന്റെ കൈവശമുള്ള പ്രസംഗങ്ങൾ, വീഡിയോകൾ, പ്രസിദ്ധീകരണങ്ങൾ, വാർത്താ റിപ്പോർട്ടുകൾ, മറ്റു രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിലപാട്.
അവരുടെ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും ഞാൻ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ ഇവയാണ്:
* Gender neutralityക്കെതിരായ നിലപാട്
* Homosexuality, LGBTQ rights എന്നിവയ്‌ക്കെതിരായ പ്രചാരണം
* സ്ത്രീപുരുഷ segregation
* Classroom gender segregation
* Zumba പോലുള്ള mixed-gender പരിപാടികൾക്കെതിരായ പ്രചാരണം
* Onam, Christmas ആഘോഷങ്ങൾക്കെതിരായ മതപ്രചാരണം
* ബാലവിവാഹത്തെയും പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട മതനിയമങ്ങളെയും ന്യായീകരിക്കുന്ന വാദങ്ങൾ
* rape, consent, സ്ത്രീയുടെ agency എന്നിവയെ സംബന്ധിച്ച അപകടകരമായ മതവ്യാഖ്യാനങ്ങൾ
* സ്ത്രീയുടെ സാമൂഹിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന Salafi സമീപനം
ഇവയെക്കുറിച്ചുള്ള തെളിവുകൾ എന്റെ കൈവശമുണ്ട്.

അതോടൊപ്പം, iERA അംഗീകരിച്ച dawah രീതികളുമായി സാമ്യമുള്ള മതപ്രചാരണ തന്ത്രങ്ങൾ, Yemen ൽ നിന്നുള്ള അതിതീവ്ര Salafi പരിശീലന സ്വാധീനങ്ങൾ, Kuwait ഉൾപ്പെടെയുള്ള Middle Eastern രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തികവും സ്ഥാപനപരവുമായ ബന്ധങ്ങൾ എന്നിവയെക്കുറിച്ചും ഞാൻ രേഖകളും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നാണ് എന്റെ ആവശ്യം.
ഇതിലും ഗൗരവമുള്ള പ്രശ്നം അവരുടെ ഭരണഘടനാ കാഴ്ചപ്പാടാണ്
എന്റെ കൈവശമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഞാൻ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണം ഇതാണ്:

അവർക്ക് Islam ആണ് പരമമായ മൂല്യവ്യവസ്ഥ. Democracy യും Constitution ഉം അതിന് താഴെയാണ്.
ഇന്ത്യൻ ഭരണഘടനയെ അന്തിമമായ സാമൂഹിക ധാർമ്മികതയായി കാണുന്നതിനുപകരം, താൽക്കാലികമായ ഒരു മനുഷ്യനിർമ്മിത രേഖയായി കാണുന്ന പ്രസ്താവനകളും ആശയങ്ങളും അവരുടെ പ്രചാരണത്തിൽ കാണാം.
അതിനേക്കാൾ ഗൗരവമുള്ളത്, constitutional morality ഒരു ഇന്ത്യൻ പൗരന്റെ അടിസ്ഥാന defining idea ആണെന്ന ധാരണയെ അവർ അംഗീകരിക്കുന്നില്ല എന്നതാണ്.
ഇവിടെയാണ് എന്റെ പ്രശ്നം.
ഒരു ഇന്ത്യൻ പൗരന് തന്റെ മതഗ്രന്ഥം വിശുദ്ധമായിരിക്കാം. അതിന് അവകാശമുണ്ട്.
പക്ഷേ പൊതുസമൂഹത്തിൽ അവകാശങ്ങളും നിയമവും സ്ത്രീപുരുഷ സമത്വവും വ്യക്തിസ്വാതന്ത്ര്യവും തീരുമാനിക്കുന്നത് ഒരു മതഗ്രന്ഥമല്ല.
ഇന്ത്യൻ ഭരണഘടനയാണ്.
ഒരു സംഘടനയുടെ ഉള്ളിലുള്ള മതവിശ്വാസം സ്വകാര്യകാര്യമാണ്. എന്നാൽ ആ മതവായന പൊതുസമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാനും വിമർശകരെ ഭീഷണിപ്പെടുത്താനും നിയമസംവിധാനങ്ങളെ ഉപയോഗിച്ച് നിശ്ശബ്ദരാക്കാനും തുടങ്ങുമ്പോൾ അത് പൊതുതാൽപര്യ വിഷയമാകുന്നു.

മാധ്യമങ്ങളോടുള്ള അവരുടെ സമീപനവും ആശങ്കാജനകമാണ്
കാന്തപുരം വിഷയത്തിൽ Wisdom ന്റെ വാദങ്ങൾ മാധ്യമങ്ങൾ ചോദ്യം ചെയ്തപ്പോൾ, മാധ്യമങ്ങളെയും വിമർശകരെയും തന്നെ പ്രതിസ്ഥാനത്താക്കാനുള്ള ശ്രമം തുടങ്ങി.
എന്നെ അറസ്റ്റ് ചെയ്യണം, അറസ്റ്റ് ഒരു പരിഹാരമാകാം എന്ന തരത്തിലുള്ള പരാമർശങ്ങൾ വരെ അവരുടെ വേദികളിൽ ഉയർന്നിട്ടുണ്ട് എന്നതിന് എന്റെ കൈവശം തെളിവുകളുണ്ട്.
ഒരു വിമർശകന്റെ വാദത്തെ മറുപടി പറയുന്നതിന് പകരം അയാളുടെ അറസ്റ്റ് ആവശ്യപ്പെടുന്ന മനോഭാവം തന്നെയാണ് ഞാൻ കേരളത്തിന് മുന്നിൽ വെക്കുന്നത്.

ഇതാണ് വിഷയം Arif versus Wisdom എന്ന ചെറിയ തർക്കമല്ലാതാക്കുന്നത്.
ഇത് freedom of expression, media freedom, women’s agency, constitutional morality എന്നിവയെ സംബന്ധിച്ച വിഷയമാണ്.
ചില മുന്നറിയിപ്പുകൾ ഇതിനുമുമ്പേ വന്നിട്ടുണ്ട്
വി. ഡി. സതീശൻ മുസ്ലിം ലീഗ് പോലുള്ള മുഖ്യധാരാ ശക്തികൾ ദുർബലപ്പെട്ടാൽ SDPI പോലുള്ള അതിതീവ്ര വിഭാഗങ്ങൾ മുസ്ലിം സമൂഹത്തിൽ സ്ഥാനം പിടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഡോ. ബി. ആർ. അംബേദ്കർ മുസ്ലിം സമൂഹത്തിനകത്തെ social reform ന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
കാന്തപുരത്തിന്റെ പ്രസ്താവന ഇന്നത്തെ കേരളത്തിന് യോജിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധി പറഞ്ഞത് “Smash the patriarchy” എന്നാണ്.
M. M. Akbar തന്നെ street dawah നിർത്തിയതിന്റെ കാരണമായി അതുണ്ടാക്കിയ മോശം സാമൂഹിക ഫലങ്ങളും communal polarisation ഉം പറഞ്ഞിട്ടുണ്ട്.
എന്നാൽ Basil അടക്കമുള്ള Wisdom Mujahid പ്രചാരകരും അവരുടെ YouTube ecosystem ഉം അതേ രീതിയിലുള്ള aggressive dawah തുടരുകയാണ് എന്നാണ് എന്റെ ആരോപണം.
പിടിക്കപ്പെടുമ്പോൾ വീണ്ടും victim card.
Islamophobia. Muslim persecution.
മാധ്യമങ്ങളും രാഷ്‌ട്രീയ നേതൃത്വവും ഈ വാക്കുകൾ കേട്ട് അന്വേഷണം നിർത്തരുത്.
ഞാൻ നിർത്തില്ല.
എന്റെ ആവശ്യം
കേരള പോലീസിനോടും ദേശീയ അന്വേഷണ, സുരക്ഷാ സംവിധാനങ്ങളോടും ഞാൻ ആവശ്യപ്പെടുന്നത് വളരെ വ്യക്തമാണ്:

ഈ സംഘടനകളുടെ ആശയം, foreign links, funding, training networks, dawah ecosystem, constitutional stance, radicalising social narratives എന്നിവ ഗൗരവമായി പരിശോധിക്കുക.
ഈ വിഷയങ്ങളിൽ തെളിവുകൾ സഹിതം ഞാൻ ഇതിനകം കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്കും പരാതി നൽകിയിട്ടുണ്ട്. white-collar jihadist enabling എന്ന് ഞാൻ വിശേഷിപ്പിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകളും കൈമാറിയിട്ടുണ്ട്. വിഷയം ബന്ധപ്പെട്ട സംവിധാനങ്ങളുടെ പരിഗണനയിലാണ്.
മാധ്യമങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഞാൻ പ്രത്യേകമായി ഒരു evidence presentation press conference നടത്താൻ തയ്യാറാണ്.

PowerPoint സഹിതം.
Videos.
Documents.
Statements.
Dates.
Sources.
എല്ലാം തുറന്ന് വെക്കാം.
എനിക്ക് ആരുടെയും അന്ധവിശ്വാസം വേണ്ട.
Evidence പരിശോധിക്കുക.
എന്നെ തെറ്റാണെന്ന് തെളിയിക്കൂ.
അല്ലെങ്കിൽ ഈ അപകടകരമായ പ്രവണതയെ കേരളം ഗൗരവമായി കാണണം.
കാന്തപുരം ആയിരുന്നു വിവാദത്തിന്റെ തുടക്കം.
Wisdom ന്റെ പ്രതികരണമാണ് നമ്മൾ യഥാർത്ഥത്തിൽ എന്താണ് നേരിടുന്നത് എന്ന് കാണിച്ചുതന്നത് ‘ എന്നാണ് ആരിഫിന്റെ വാക്കുകൾ.

Tags: arif husain theruvath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.