Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഇളമ്പള്ളൂര്‍ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 12:18 pm IST
in Kollam

കുണ്ടറ: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഡിറ്റോറിയത്തിന്റെ അവസ്ഥ ദയനീയമായി തുടരുന്നു.

ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഈ ആഡിറ്റോറിയം ഇളമ്പള്ളൂര്‍ ദേവീക്ഷേത്രത്തിനു സമീപമാണ് കോടികള്‍ ചിലവാക്കി നിര്‍മ്മിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ സ്റ്റേജ് പ്രോഗ്രാമുകളും, ഫാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പരിപാടികളും ദിവസേന കല്യാണവും ഒക്കെ നടക്കുകയും ദൂരെസ്ഥലങ്ങളിലുള്ള ആള്‍ക്കാര്‍ പോലും ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് വരെ കല്യാണവും പരിപാടികളും ബുക്ക് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും, ഉദേ്യാഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സ്വകാര്യ ആഡിറ്റോറിയങ്ങളുമായി കൂട്ടുകൂടി ഈ പഞ്ചായത്ത് ആഡിറ്റോറിയം നരകതുല്യമാക്കിയിരിക്കുകയാണെന്നും ഇതിന് ഇവര്‍ക്ക് മാസപ്പറ്റ് സ്വകാര്യ ആഡിറ്റോറിയങ്ങള്‍ നല്‍കുന്നുവെന്നാണ് സൂചന. ഇവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിന്റെയും കൂടി മൗനാനുവാദവും ഉണ്ടെന്നാണ് മറ്റൊരു ശ്രുതി.

കല്യാണവും പരിപാടികളും ബുക്കു ചെയ്തവര്‍ കാടുകയറി നാലുവശത്തും മാലിന്യങ്ങള്‍ കുന്നുകൂടിയ ആഡിറ്റോറിയത്തിലേക്കാണ് പ്രവേശിക്കേണ്ടത്. ഇവിടുത്തെ ബാത്‌റൂമില്‍ മൂക്കുപൊത്തിയേ കയറാന്‍ പറ്റൂ. അത്രക്കും മാലിന്യം നിറഞ്ഞ അന്തരീക്ഷമാണ്. അടുക്കളയും ഷോറൂമുകളും മാലിന്യം നിറഞ്ഞ് കിടക്കുന്നു. ഊണ് ഹാള്‍ വൃത്തികെട്ട നിലയിലും ഇവിടുത്തെ മേശയും കസേരയും വളരെ മോശാവസ്ഥയിലുമാണ്. മഴപെയ്താല്‍ ഓഡിറ്റോറിയത്തില്‍ മഴവെള്ളപ്പാച്ചില്‍.

അഴുക്ക് തളം കെട്ടിയ തറ. സീലിംഗുകള്‍ മാറാപ്പ് നിറഞ്ഞ് ഇളകി വീഴുന്ന രീതിയില്‍. പുകയറയും മാറാപ്പും നിറഞ്ഞ ഭിത്തികള്‍. അഴുക്കൊട്ടിപ്പിടിച്ച കസേരകള്‍. ലക്ഷങ്ങള്‍ ചിലവാക്കി സ്ഥാപിച്ച ജനറേറ്റര്‍ വര്‍ഷങ്ങളായി കേടായി മഴയും വെയിലും കൊണ്ട് കിടക്കുന്നു. കറണ്ട് പോയാല്‍ പരിപാടിക്ക് ഹാള്‍ ബുക്കുചെയ്തവര്‍ മണ്ണെണ്ണ വിളക്കും മെഴുകുതിരിയും കത്തിച്ചു പിടിക്കണം. ഒട്ടുമിക്ക ട്യൂബുകളും ഫാനുകളും പണിമുടക്കാണ്.

ഊണ് കഴിഞ്ഞ് കൈ കഴുകാന്‍ ടാപ്പിനടുത്തെത്തുന്നവര്‍ വെള്ളമില്ലാതെ പകച്ചു നില്‍ക്കുന്നു. പിന്നെ ശരണം തൊട്ടടുത്ത വീടും കടകളും. ടോയ്‌ലറ്റില്‍ പോകുന്നവര്‍ എപ്പോഴെങ്കിലും വരുന്ന വെള്ളത്തിന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കണം. വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം ഗാര്‍ഡന്‍ എന്ന പേരില്‍ വേലി കെട്ടി കാട് വളര്‍ത്തുന്നു. ശ്മശാനത്തില്‍ പ്രവേശിച്ച പ്രതീതിയാണിവിടെ. ആഡിറ്റോറിയത്തിന് അഡ്വാന്‍സ് നല്‍കിയവര്‍ പരിപാടി കഴിഞ്ഞ് പഞ്ചായത്തില്‍ അഡ്വാന്‍സ് തുക വാങ്ങാനെത്തിയാല്‍ ഉദേ്യാഗസ്ഥരും സെക്രട്ടറിയും ഇവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മാസങ്ങളോളം നടത്തിക്കും. തുടര്‍ന്ന് ഇവര്‍ പരിചയമുള്ളവരിലേക്ക് കാര്യങ്ങള്‍ പറയുകയും വിവരമറിയുന്ന ആരും തന്നെ പിന്നീട് ഓഡിറ്റോറിയം ബുക്ക് ചെയ്യാറില്ല. ഓഡിറ്റോറിയം വാടകക്ക് നല്‍കിയാല്‍ പഞ്ചായത്തിലെ ഒരു ജീവനക്കാരന്‍ പരിപാടി കഴിയുന്നതുവരെ വാടകക്കാര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്‍ അവിടെ കാണണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ആരും തന്നെ തിരിഞ്ഞുനോക്കാറില്ല. 20 വര്‍ഷമായി ഈ ആഡിറ്റോറിയത്തിന്റെ മെയിന്റനന്‍സിനും പുനരുദ്ധാരണത്തിനും വേണ്ടി കോടിക്കണക്കിന് രൂപ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായി കണക്കുകള്‍ പറയുന്നു. ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കീശവീര്‍ത്തു എന്നതല്ലാതെ ഈ ആഡിറ്റോറിയത്തിന്റെ ദുര്‍ഗതിക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ല. ആഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍ മാലിന്യവും മാറാപ്പും നിറഞ്ഞ് എലിയും പഴുതാരയും പാറ്റയും ഓടിക്കളിക്കുന്നു. മുന്‍വശത്ത് പഞ്ചായത്തിന്റെ പഴയ പൊട്ടിപ്പൊളിഞ്ഞ വാട്ടര്‍ടാങ്കും മാലിന്യങ്ങളും മറ്റ് ആക്രിസാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നു.

ഇവിടെ രാത്രിയില്‍ ഉദേ്യാഗസ്ഥരില്‍ ചിലരും കൂട്ടാളികളും മദ്യപാനവും ചീട്ടുകളിയുമാണെന്ന് ചില പരിസരവാസികള്‍ പറഞ്ഞു. ആഡിറ്റോറിയത്തിന്റെ പരിസരം മുഴുവന്‍ മാലിന്യം നിറഞ്ഞതിനാല്‍ കൊതുകുകള്‍ പെറ്റുപെരുകി. ഇതുമൂലം പകര്‍ച്ചവ്യാധികള്‍ പടരുമോ എന്ന ആശങ്കയിലാണ് പരിസരവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.