Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്‍മോഹനല്ല മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 12:24 am IST
in Vicharam

ഞെട്ടല്‍, അനുശോചനം, താക്കീത്… പാര്‍ലമെന്റ് ആക്രമണത്തിന് നയതന്ത്ര ഇടപെടലിലൂടെ തിരിച്ചടി നല്‍കിയതൊഴിച്ചാല്‍ പാക്ക് ഭീകരതക്ക് കാലങ്ങളായുള്ള ഭാരതത്തിന്റെ പതിവ് മറുപടി ഇങ്ങനെയാണ്. ഇനിയൊരു ആക്രമണത്തിന് പ്രേരിപ്പിക്കാത്ത തരത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള സാഹചര്യമായിരുന്നു മുംബൈ ഭീകരാക്രമണം. അന്നത്തെ മന്‍മോഹന്‍ സര്‍ക്കാര്‍ ഇത് പാഴാക്കി.

അധികാരത്തിലേറിയ മോദി പാക്കിസ്ഥാനുമായുള്ള ബന്ധം ശൂന്യതയില്‍ നിന്ന് ആരംഭിച്ചു. നല്ല അയല്‍ക്കാരാകാമെന്നതിന്റെ സന്ദേശം നല്‍കി സത്യപ്രതിജ്ഞക്ക് വിളിച്ചു. പത്താന്‍കോട്ട് ഏഴ് സൈനികരെ നഷ്ടപ്പെട്ടപ്പോഴും പാക് ഭരണകൂടത്തെ വിശ്വസിച്ചു. എന്നാല്‍ ഉറിയിലെ ഭീകരാക്രമണം ക്ഷമയുടെ നെല്ലിപ്പലക തകര്‍ത്തു. ഓരോ പുതിയ ആക്രമണവും പഴയതിനെ ഇനി മറവിയിലേക്ക് നയിക്കില്ലെന്ന് മോദി ഉറപ്പിച്ചു. അതിനാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന സൂചന നേരത്തെതന്നെ മോദിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും. ഉറിയില്‍ മോദിയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. തക്കതായ മറുപടിക്കുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു. സൈനികമായുള്ള മറുപടിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കര, നാവിക, വ്യോമ സേനാ തലവന്മാരുടെ യോഗത്തില്‍ എന്തും ചെയ്യാന്‍ പൂര്‍ണ അധികാരം മോദി നല്‍കി.

തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത്, തീരുമാനിക്കുന്ന സ്ഥലത്ത് തിരിച്ചടി നല്‍കാന്‍ കരുത്തുണ്ടെന്ന സൈന്യത്തിന്റെ പരസ്യപ്രഖ്യാപനം ഇതിനിടെയുണ്ടായി. പാക്കിസ്ഥാനെ പാഠംപഠിപ്പിക്കണമെന്ന മുറവിളിക്കിടെ, കോഴിക്കോട് പൊതുയോഗത്തില്‍ മോദി നയം വ്യക്തമാക്കി. ഉറി മറക്കില്ലെന്നും മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ നമുക്ക് യുദ്ധം ചെയ്യാമെന്ന പാക് ജനതയോടുള്ള ആഹ്വാനത്തെ സൈനികമായ തിരിച്ചടിയില്‍ നിന്നുള്ള മോദിയുടെ പിന്മാറ്റമായി ചിലര്‍ വ്യാഖ്യാനിച്ചു. പല്ലിന് പകരം അണപ്പല്ലെന്ന ബിജെപിയിലെ ‘തീവ്ര’ നിലപാടിനെ മോദി തള്ളിയെന്നുവരെ വ്യാഖ്യാനമുണ്ടായി. എന്നാല്‍ അടുത്ത ദിവസമുണ്ടായ മന്‍ കി ബാത്തിലെ മോദിയുടെ പ്രസംഗത്തില്‍ എല്ലാമുണ്ടായിരുന്നു.

സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ മോദി സംസാരിക്കുന്നതിലല്ല പ്രവര്‍ത്തിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും പറഞ്ഞു. പാക്കിസ്ഥാനുമായി നടന്ന 1965ലെ യുദ്ധവും മോദി പരാമര്‍ശിച്ചു. അതിന് സമാനമാണ് രാജ്യത്തെ വികാരമെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇതില്‍ക്കൂടുതല്‍ ഒരു പ്രധാനമന്ത്രി എങ്ങനെയാണ് വിശദീകരിക്കുക! വാക്കുകളെ പ്രവൃത്തിയിലെത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന രാം മാധവിന്റെ പ്രതികരണം മന്‍മോഹനില്‍ നിന്ന് മോദിയിലേക്കുള്ള മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഇനിയൊരു ആക്രമണത്തിന് പ്രേരിപ്പിക്കാതെ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള സാഹചര്യമായിരുന്നു മുംബൈ ഭീകരാക്രമണം. മന്‍മോഹന്‍ സര്‍ക്കാര്‍ ഇത് പാഴാക്കി. ഓരോ പുതിയ ആക്രമണവും പഴയതിനെ മറവിയിലേക്ക് നയിക്കില്ലെന്ന് മോദി ഉറപ്പിച്ചു. സൈനികമായി തിരിച്ചടിക്കുമെന്ന സൂചന നേരത്തെ തന്നെ മോദിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.