Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സാര്‍ബഹര ഗ്രാമത്തിലെ ഋതു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 06:56 pm IST
in Lifestyle

രാജവാഴ്ചക്കാലത്ത് ഛത്തീസ്ഗഡ് ഒട്ടേറെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ പടയോട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു, ഒരു പെണ്‍ സിംഹത്തിലൂടെ. പേര് ഋതു പന്ത്രാം. വയസ് 24. പദവി ബിലാസ്പൂര്‍ ജില്ലയിലെ സാര്‍ബഹര ഗ്രാമത്തിലെ സര്‍പഞ്ച്. മലയാളീകരിച്ചാല്‍ പഞ്ചായത്ത് അദ്ധ്യക്ഷ.

തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള സാര്‍ബഹര ഗ്രാമത്തിലെ ജനസംഖ്യ 9,000. ഏകദേശം 2000 കുടുംബങ്ങളുണ്ട് ഇവിടെ. സംസ്ഥാനത്തിന്റെ 44 ശതമാനം വനമേഖലയാണ്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും വനവാസികളും നിരക്ഷരരുമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഋതു തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് പഞ്ചായത്തിലെ വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായാണ്.

ഋതുവിന്റെ സാമൂഹ്യപ്രതിബന്ധത തിരിച്ചറിഞ്ഞാണ് സാര്‍ബഹര ഗ്രാമവാസികള്‍ സര്‍പഞ്ചായി ഋതുവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇതോടെ ഭാരതത്തിലെ പ്രായം കുറഞ്ഞ വനിതാ സര്‍പഞ്ച് എന്ന ബഹുമതിയും ഋതുവിന് സ്വന്തം.

ബയോടെക്‌നോളജി ബിരുദാനന്തര ബിരുദധാരിയായ ഋതു എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ ട്യൂഷന്‍ എടുത്തുകൊണ്ടാണ് സാമൂഹ്യസേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മടിക്കുന്ന സമൂഹമായിരുന്നു ഋതുവിനു ചുറ്റും. അവരെ ബോധവത്കരിക്കുന്നതിനും യുവതലമുറയെ വിദ്യാഭ്യാസത്തിന്റെ പാതയില്‍ എത്തിക്കുന്നതിനും ഇവര്‍ വഹിച്ച പങ്ക് ചെറുതല്ല.

ഗ്രാമത്തിലെ വരും തലമുറയുടെ ജീവിതം പ്രകാശ പൂര്‍ണ്ണമാക്കുകയാണ് ഋതുവിന്റെ ലക്ഷ്യം. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഇവര്‍ സിവില്‍ സര്‍വ്വീസിനു വേണ്ടിയും ശ്രമിക്കുന്നു.

ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് പിന്നിലും ഇവരുടെ മിടുക്കുണ്ട്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സ്ത്രീ സുരക്ഷിതത്വത്തിനുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്കും സാരബഹര ഗ്രാമത്തില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. ഗ്രാമവികസനമാണ് ആത്യന്തിക ലക്ഷ്യം.

വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോവുന്നതിനുള്ള പണത്തിനായി സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഋതുവിന് ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതായി വന്നു. ഇനിയുള്ള തലമുറയെങ്കിലും ബുദ്ധിമുട്ടില്ലാതെ ഗ്രാമത്തില്‍ തന്നെ വിദ്യാഭ്യാസം നേടുന്നതിനുള്ള സൗകര്യങ്ങള്‍ നേടാന്‍ വേണ്ടി പരിശ്രമിക്കുമെന്ന് ഋതു പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡുകളിലെ നിസ്ക്കാരം വളരെക്കാലമായി നിലനിൽക്കുന്ന ആചാരമാണെന്ന് ജിഹാദികൾ : സുവേന്ദു സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി തീവ്ര ഇസ്ലാമിസ്റ്റുകൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.