Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാശി; കോട്ടപ്പടി സ്റ്റേഡിയത്തില്‍ അങ്ങനെ നാട്ടുകാര്‍ കളിക്കണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 10:20 am IST
in Malappuram

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് സുന്ദരമായൊരു മൈതാനമുണ്ട്. പക്ഷേ അവിടേക്ക് ആര്‍ക്കും പ്രവേശനമില്ല. അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും എന്നൊരു ബോര്‍ഡിന്റെ കുറവുമാത്രമേയുള്ളൂ, അവസ്ഥ ഏകദേശം അങ്ങനെ തന്നെ. മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം നാട്ടുകാര്‍ക്ക് അന്യമാണ്. നഗരസഭയുടെ കൈയില്‍ നിന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഏറ്റെടുത്തതോടെ അത് നാടിന് നഷ്ടപ്പെടുകയായിരുന്നു. ഗേറ്റില്‍ വലിയ താഴിട്ടുപൂട്ടി, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരങ്ങളുള്ളപ്പോള്‍ മാത്രം ആ വാതില്‍ തുറക്കപ്പെടും. അപ്പോഴും നാട്ടുകാര്‍ക്ക് തങ്ങളുടെ സ്വന്തം സ്റ്റേഡിയത്തില്‍ കയറണമെങ്കില്‍ ടിക്കറ്റ് എടുക്കണം.

ഇതിനെതിരെ പ്രദേശിക ക്ലബ്ബുകളും ഫുട്‌ബോള്‍ പ്രേമികളും പ്രതിഷേധ മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിട്ടും ഫലംകണ്ടില്ല. ഫുട്‌ബോളിന്റെ വളര്‍ച്ചക്കും നാട്ടിലെ മികച്ച കളിക്കാര്‍ക്ക് പരിശീലനത്തിനുമെന്ന പേരില്‍ കൊട്ടിയാഘോഷിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. എന്നാല്‍ 2010 മെയ്യില്‍ സ്റ്റേഡിയം മലപ്പുറം നഗരസഭയുടെ കൈയില്‍നിന്നു നവീകരണത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്തതോടെ എല്ലാം തകിടം മറിയുകയായിരുന്നു. തുടര്‍ന്ന് നാലേമുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മലബാര്‍ പ്രീമിയര്‍ ലീഗും സ്വകാര്യ കമ്പനിയുടെ ഫുട്‌ബോള്‍ മത്സരവുമൊഴിച്ചാല്‍ കായിക മേഖലക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്ന മത്സരങ്ങളോ, മത്സര മാമാങ്കമോ നടത്താന്‍ സ്റ്റേഡിയത്തില്‍ സാധിച്ചിട്ടില്ല. കൂടാതെ പ്രദേശത്തെ കളിക്കാര്‍ക്ക് പരിശീലനത്തും വിട്ട് നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. മുന്‍കാലങ്ങളില്‍ രാവിലെ ആറുമുതല്‍ കായിക ആരവം നിറയുന്ന കോട്ടപ്പടി കവാത്ത്പറമ്പില്‍ ഇന്ന് ഇതെല്ലാം നിലച്ചു.

നാട്ടുകാര്‍ക്ക് പരിശീലനം നടത്താന്‍ സ്റ്റേഡിയം വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെയും വിവിധ ക്ലബുകളുടെയും ഓള്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നെങ്കിലും നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നില്ല. നാലു വര്‍ഷത്തോളമായ ഈ ആവശ്യത്തിനും ഇന്നും അധികൃതര്‍ മുഖം തിരിച്ച്ുനില്‍കുകയാണ്. നിലവില്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ പ്രദേശത്തെ പകുതിയില്‍ അധികം വരുന്നവരും കളിക്കാന്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ പരിശീലനം നിര്‍ത്തിയിരിക്കുകയാണ്. ബാക്കി വരുന്നവര്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിനെയാണ് അശ്രയിക്കുന്നത്. ഇത് എംഎസ്പിക്ക് കീഴില്‍ പരിശീലനം നടത്തുന്നവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ സാധാരണ കളിക്കാര്‍ക്ക് ഇത് ഉപകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കൂടാതെ മേല്‍മുറി, കോല്‍മണ്ണ, ഹാജിയാര്‍പള്ളി തുടങ്ങിയ സ്ഥലങ്ങില്‍ നിന്ന് വരുന്നവര്‍ക്ക് സ്ഥലത്ത് എത്തിച്ചേരുന്നതിനും പ്രയാസമുണ്ട്. ഇക്കാരണത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി ജില്ലാ ഫുട്‌ബോള്‍ ഫെഡറേഷനിലേക്ക് പുതുതായി കോട്ടപ്പടി ഭാഗത്ത് നിന്ന് ഒരു കളിക്കാരനും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇതിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.

ഗ്രൗണ്ട് സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് പ്രദേശത്തുകാര്‍ക്ക് പരിശീലനത്തിന് അനുമതി നിഷേധിച്ചതെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രതികരണം. ലക്ഷങ്ങള്‍ ചെലവഹിച്ച് ഗ്രൗണ്ടില്‍ നട്ട് പിടിപ്പിച്ച പുല്ല് ഉള്‍പെടെയുള്ള സാധന സമാഗ്രികള്‍ നശിക്കുന്നതിന് തുടര്‍ച്ചയായ പരിശീലനം വിനയാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

India

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

India

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

പുതിയ വാര്‍ത്തകള്‍

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

മതപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു :  ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ കലാകാരി പരസ്തൂ അഹ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ

‘ഞാനോ ഇറ്റലിയോ ഒരിക്കലും യാചിച്ചിട്ടില്ല ‘: തന്നോടൊപ്പമുള്ള ഫോട്ടോയ്‌ക്ക് വേണ്ടി മെലോണി യാചിച്ചു എന്ന ട്രംപിന്റെ പൊങ്ങച്ചത്തിന് മെലോണിയുടെ മറുപടി

ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഡിഎച്ച് എസ് സ്ഥാനത്തിനായി കസേരകളി

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.