Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിനീഷ് കൊലക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 12:58 am IST
in Kannur

ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസന്വേഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി സഞ്ജീവ് കുമാര്‍ ഏറ്റെടുത്തു. ഇന്നലെ രാവിലെ മുഴക്കുന്ന് പോലീസ് സ്‌റ്റേഷനില്‍ എസ്പി അടിയന്തിര യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. എസ്പിക്ക് പുറമെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ്പ്, എസ്പിയുടെ സ്‌ക്വാഡ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടക്കും. ഏറെ രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടാകാനിടയുള്ളതിനാലാണ് എസ്പി കേസന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഇടപെടുന്നത്.

പതിനെട്ട് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടുപേരൊഴികെ എല്ലാവരെയും പോലീസ് വിട്ടയച്ചു. രണ്ടുപേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട്പങ്കില്ലെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായി അറിയാവുന്നതിനാലാണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. വിനീഷ് വധത്തെക്കുറിച്ച് ഇവരില്‍ നിന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എസ്പി ഇന്നലെ മുഴക്കുന്നിലെത്തി അന്വേഷണപുരോഗതി വിലയിരുത്തിയത്. രാഷ്‌ട്രീയ സമ്മര്‍ദ്ദം ഏറെയുള്ളതിനാല്‍ പോലീസില്‍ മെല്ലെപോക്ക് സമീപനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ ഇന്നലത്തെ യോഗത്തില്‍ എസ്പി വിമര്‍ശിച്ചു. ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയുന്ന കൊലപാതകക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടാനും യഥാര്‍ഥ പ്രതികളെ കണ്ടെത്താനുമാണ് എസ്പി നല്‍കിയ നിര്‍ദേശം. കൊലപാതക സംഘത്തില്‍ പത്തോളം പേരുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആറുപേരെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇവര്‍ സംഭവ ദിവസം തന്നെ മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മുങ്ങി. ഇന്നലെഏഴ് സംഘങ്ങളായി നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ മുഴക്കുന്ന്, തില്ലങ്കേരി മേഖലയില്‍ വ്യാപക റെയഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേരെയും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നാണ് പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

കേസില്‍ യഥാര്‍ഥ പ്രതികളെ മാത്രമെ പിടികൂടുകയുള്ളുവെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സൈബര്‍സെല്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ കേസിനാവശ്യമായ തെളിവുകള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. പോലീസിലെ ഒരു വിഭാഗത്തിന്റെ കഴിവുകേടാണ് മുഴക്കുന്ന്, തില്ലങ്കേരി മേഖലകളില്‍ അക്രമവും കൊലപാതകവും വീണ്ടും പുനരാരംഭിച്ചതെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ ഇരിട്ടി സിഐ വി.വി.മനോജിന്റെ നേതൃത്വത്തില്‍ അക്രമകാരികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിനാല്‍ കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍പ്പോലും മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളില്‍ പതിവിന് വിരുദ്ധമായി തികഞ്ഞ ശാന്തതയായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.