Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സുരക്ഷാ നടപടികള്‍ ഫലം കാണുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:32 pm IST
in Alappuzha

ആലപ്പുഴ: പൊതുനിരത്തുകളിലെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ജില്ലയിലെ റോഡുകളില്‍ അപകടങ്ങളും മരണസംഖ്യയും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് കാല്‍നടയാത്രികനായ യുവാവ് ദാരുണമായി മരിച്ചതാണ് ഒടുവിലത്തേത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ദേശിയപാതയില്‍ കരുവാറ്റയില്‍ ബൈക്കില്‍ കാറിടിച്ച് തകഴി സ്വദേശികളായ മൂന്ന് യുവാക്കളാണ് മരിച്ചത്. ഈ വര്‍ഷം ജില്ലയില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളില്‍ ആയിരത്തിതൊള്ളായിരത്തി എണ്‍പതിലേറെ വാഹനാപകടങ്ങളാണുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 230 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടങ്ങളില്‍പ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. അരൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള ദേശീയപാതയില്‍ മാത്രമായി 633 അപകടങ്ങളാണുണ്ടായത്. ഇതില്‍ 94 പേര്‍ മരിക്കുകയും 745 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വര്‍ഷം മെയ് മാസത്തിലാണ് ഏറ്റവും കുടുതല്‍ മരണമുണ്ടായത്. 259 അപകടങ്ങളില്‍ 40 പേരാണ് മരിച്ചത്. ഈ മാസം ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഇന്നലെ വരെ ഈ മാസം എട്ടുപേരാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 3,121 അപകടങ്ങളില്‍ 378 പേര്‍ മരണപ്പെടുകയും 3,454 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങളില്‍

ഗുരുതരമായി പരിക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും മരണത്തോട് മല്ലടിക്കുന്നു. കൂടാതെ അംഗവൈകല്യവും മറ്റുമായി ജീവിക്കുന്നു. ദേശീയപാതയിലെയും മറ്റ് റോഡുകളിലെയും കുഴികളും മറ്റും അപകടകാരണമാകുമ്പോഴും ജില്ലയിലെ 98 ശതമാനം അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിങ് മൂലമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനമോടിക്കുന്നവര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ട്രാഫിക് നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ലാതെ വരുന്നതും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതെ കടന്നുപോകുന്നതും അപകടകാരണമാകുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചാല്‍ അപകടങ്ങളിലെ മരണം കുറയ്‌ക്കാന്‍ കഴിയുമെന്നും ഭൂരിഭാഗവും പേരും മരിക്കുന്നത് തലയ്‌ക്കേറ്റ പരിക്ക് മൂലമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ അപകട സാദ്ധ്യത കൂടിയ മേഖലകളിലെല്ലാം അപകടം ഒഴിവാക്കാനുള്ള റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. എന്നാല്‍ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്.

ജനുവരിയില്‍ 265 അപകടങ്ങളില്‍ 29 പേര്‍ മരിക്കുകയും, 302 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഫെബ്രുവരി അപകടം 284, മരണം 27, പരിക്കേറ്റവര്‍ 316, മാര്‍ച്ച് അപകടം 244, മരണം 32, പരിക്കേറ്റവര്‍ 285. ഏപ്രില്‍ അപകടം 251, മരണം 27, പരിക്കേറ്റവര്‍ 280. മെയ് അപകടം 259, മരണം 40 പരിക്കേറ്റവര്‍ 278. ജൂണ്‍ അപകടം 223, മരണം 22, പരിക്കേറ്റവര്‍ 249. ജൂലൈ അപകടം 216, മരണം 19, പരിക്കേറ്റവര്‍ 263, ആഗസറ്റ് അപകടം 228, മരണം 21, പരിക്കേറ്റവര്‍ 270 എന്നിങ്ങനെയാണ് ഔദ്യോഗിക വിവരം. ഈ മാസം ഇന്നലെ വരെ പത്തു പേരാണ് മരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.