Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിവരക്കേടിന്റെ വിളംബരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 09:27 pm IST
in Vicharam

‘നമുക്ക് ജാതിയില്ല’ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതിന്റെ അര്‍ത്ഥവും സന്ദര്‍ഭവും മനസ്സിലാക്കാതെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ജാതിയില്ലാ വിളംബരം എന്നൊക്കെ അതിനെ വിശേഷിപ്പിച്ച് ശതാബ്ദി ആഘോഷിച്ചതും സ്വയം അപഹാസ്യരായതും.

സര്‍വസംഗപരിത്യാഗിയായ ഒരാള്‍ തനിക്ക് ജാതിയില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. എന്നാലും ചിലര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കെല്‍പില്ലെന്നു തോന്നിയതുകൊണ്ട് ഗുരു അങ്ങനെ പറഞ്ഞിരിക്കാം. ജാതിയോട് മാത്രമല്ല, പൂര്‍വാശ്രമത്തിലെ ഒന്നിനോടും സന്യാസിക്ക് സംഗമില്ല. ദീക്ഷ സ്വീകരിക്കുന്നതിനായി ഒരാള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ജീവിച്ചിരിപ്പുള്ള സ്വന്തം മാതാപിതാക്കള്‍ക്കുപോലും പിണ്ഡം വച്ചേക്കാം. അവര്‍ക്ക് പിന്നെ വീടില്ല, വീട്ടുകാരില്ല, മതമില്ല, ജാതിയില്ല. ഇതൊന്നുമറിയാതെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഗുരു ‘നമുക്ക് ജാതിയില്ല’ എന്നു പറഞ്ഞെന്ന് ഇപ്പോള്‍ വിളിച്ചുകൂവി നടക്കുന്നത്.

ശ്രീനാരായണ ഗുരുവിനെ കിട്ടിയ അവസരത്തിലെല്ലാം ആക്ഷേപിച്ചവരും നിന്ദിച്ചവരുമാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ മാത്രം അദ്ദേഹം പറഞ്ഞ ഒരു കാര്യമെടുത്തിട്ട് തട്ടിക്കളിക്കാന്‍ അവര്‍ക്ക് തോന്നിയതെന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ ആത്മോപദേശ ശതകത്തേയും ദൈവദശകത്തേയും ഇവര്‍ സമാനമായ രീതിയില്‍ ബഹുമാനിക്കുന്നുണ്ടോ?

ശ്രീനാരായണ ഗുരു അദ്ദേഹത്തിനു ജാതിയില്ല എന്നു പറഞ്ഞ പോലെയല്ല, കാറല്‍ മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞത്: ‘ദൈവത്തിന് സ്തുതി, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല.’ കപട മാര്‍ക്‌സിസ്റ്റുകളെക്കൊണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ഒരുവിഭാഗം കമ്മ്യൂണിസ്റ്റുകാരുടെ ഇടയില്‍ നിന്നുതന്നെ മറ്റൊരു വിഭാഗക്കാര്‍ കപട മാര്‍ക്‌സിസ്‌റ്റെന്നും കമ്യൂണിസ്റ്റു കഴുതയെന്നും ജാരസന്തതിയെന്നും മറ്റും സംബോധന ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മാര്‍ക്‌സ് താന്‍ മാര്‍ക്‌സിസ്റ്റല്ല എന്നു പറഞ്ഞതല്ലേ സഖാക്കള്‍ ആഘോഷിക്കേണ്ടത്!

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

പൊട്ടിത്തെറി ഉറപ്പ്

ഒരു രാഷ്‌ട്രീയപാര്‍ട്ടി ഒരു പ്രത്യേക മതത്തെ എത്രേത്താളം അവഹേളിക്കാമോ അത്രത്തോളം സിപിഎം ഹിന്ദുമതത്തെ അവഹേളിച്ചുകഴിഞ്ഞു. ശ്രീകൃഷ്ണജയന്തി ദിവസം കാള്‍ മാര്‍ക്‌സിന്റെയും ഇഎംഎസിന്റെയും യേശുവിന്റെയും പ്ലക്കാര്‍ഡ് പിടിച്ച് ജാഥ നടത്തി. ഇപ്പറഞ്ഞവരുമായി ഭഗവാന്‍ ശ്രീകൃഷ്ണന് എന്ത് ബന്ധം? നബിദിനത്തേിനോ ക്രിസ്തുമസ്സിനോ ഇതുപോലൊരു റാലി നടത്താന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് ധൈര്യമുണ്ടോ?

ജന്മാഷ്ടമി ദിവസം സ്വന്തം കുഞ്ഞിനെ ഉണ്ണികൃഷ്ണവേഷം ധരിപ്പിച്ച് നഗരപ്രദക്ഷിണം ചെയ്യിപ്പിക്കുക ഏതൊരു ഹിന്ദുമതവിശ്വാസിയുടെയും ആഗ്രഹമാണ്. അതൊരു വൈകാരിക വിഷയമാണ്. ഒരേസമയം പാര്‍ട്ടി അനുഭാവിയും മതവിശ്വാസിയുമായവര്‍ക്ക് അന്നേദിവസം മനോവേദന ഉള്ളിലൊതുക്കി സിപിഎമ്മിന്റെ ജാഥയില്‍ പങ്കെടുക്കേണ്ടിവരുന്നു.

പാര്‍ട്ടി തിട്ടൂരം അനുസരിക്കേണ്ടിവരുന്നവരുടെ വൈകാരികത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സിപിഎം ഭാവിയില്‍ ഒരു പൊട്ടിത്തെറി സഹിക്കേണ്ടിവരും. അടുത്തതവണ പിണറായിയുടെ പ്ലക്കാര്‍ഡ്കൂടി പൊക്കിപ്പിടിച്ചാല്‍ കേമമാവും.

പ്രമോദ്, പുനലൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.