Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍ക്കാരിന്റെ രണ്ടുകോടിയില്‍ സിമന്റ് ലോറികള്‍ക്ക് സുഖനിദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:44 pm IST
in Pathanamthitta

തിരുവല്ല: രണ്ടുകോടിയോളം രൂപ ചെലവഴിച്ചു ടികെ റോഡ് വികസനത്തിന്റെ പേരില്‍ മണ്ണിട്ടുയര്‍ത്തിയെടുത്ത സ്ഥലം സിമന്റ് ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി. കവിയൂര്‍ പഞ്ചായത്തിലെ കറ്റോട് മുതല്‍ തോട്ടഭാഗം വരെയുള്ള ടികെ റോഡിന്റെ തെക്ക് ഭാഗത്തുള്ള ഏക്കര്‍ കണക്കിന് ഭൂമിയാണ് അന്യാധീനപ്പെടുന്നത്. റോഡിന്റെ സമാന്തരമായി പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന പടുകുഴികള്‍ അടുത്തകാലത്ത് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ബജറ്റ് തുക ചെലവഴിച്ച് നികത്തിയെടുത്തിരുന്നു. പത്ത് മീറ്ററിലധികം താഴ്ചയും 20മീറ്ററോളം വീതിയിലും ഒരു കിലോമീറ്ററോളം നീളത്തിലുമുള്ള കുഴികള്‍ മണ്ണിട്ടു നികത്തിയെടുത്തതോടെ യാത്രക്കാരും നാട്ടുകാരും ഏറെ സന്തോഷിച്ചു. എന്നാല്‍ രണ്ടുവര്ഷം പിന്നിട്ടതോടെ സ്ഥിതിയാകെ മാറി. പലഭാഗത്തും സിമന്റുമായി എത്തുന്ന പാണ്ടി ലോറികള്‍ സ്ഥാനം പിടിച്ചു. പ്രദേശത്ത് സംഘം ചേര്‍ന്ന് മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും തുടങ്ങി. രാത്രികാലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താനും ചിലര്‍ ഈ സ്ഥലം ഉപയോഗിക്കുന്നു. ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ചിലര്‍ വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം തള്ളാനും തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ലോഡ് മണ്ണിറക്കി നികത്തിയെടുത്ത പലഭാഗങ്ങളും പാണ്ടി ലോറികള്‍ താവളമാക്കിയതോടെ വീണ്ടും കുഴിയായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തെ ഇടവഴിയിലേക്കും വീടുകളിലേക്കും പോകാന്‍പോലും ഇപ്പോള്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. പരാതികള്‍ നല്‍കിയതോടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് മാത്രം സ്ഥാപിച്ച് പൊതുമരാമത്ത് അധികൃതര്‍ തലയൂരി. പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നതിനും ശബരിമല തീര്‍ത്ഥാടന സൗകര്യം ഒരുക്കാനും താഴ്ന്നുകിടന്ന ടികെ റോഡ് ഉയര്‍ത്താനുമായി സമീപത്തെ ഭൂവുടമകളില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് പൊന്നുംവിലയ്‌ക്കെടുത്ത ഭൂമിയാണ് ഇപ്പോള്‍ നാശോന്മുഖമാകുന്നത്. ടികെ റോഡിന്റെ ഭാഗമായ കുഴികള്‍ നികത്തിയെടുക്കാന്‍ അന്നത്തെ പഞ്ചായത്ത് അധികൃതര്‍ കാണിച്ച താല്‍പ്പര്യം ഇപ്പോള്‍ കാണുന്നില്ല. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ദിവസേന കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ സ്ഥലം ഭാവനാപരമായി ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്കും സാധിക്കും. ഇരവിപേരൂരിലും കോട്ടയത്തെ തിരുവഞ്ചൂരിലും പഞ്ചായത്ത് അധികൃതര്‍ റോഡരുകിലെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തിയതും മാതൃകയാക്കാം. കുടുംബശ്രീ മുഖേന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാലും വരുമാനത്തിനൊപ്പം സ്ഥലം മനോഹരമാക്കി സംരക്ഷിക്കാനും സാധിക്കും. ഒന്നര വര്ഷം മുമ്പ് ഇവിടെ കാര്‍ണിവല്‍ നടത്തിയപ്പോള്‍ സ്ഥലത്തിന്റെ ലേലം വകയില്‍ ഒന്നരലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കിട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.