Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് നഗരത്തിന്റെ ദുരവസ്ഥ; പ്രതിഷേധം ശക്തമാകുന്നു: ബിഎംഎസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 11:32 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെ പൊട്ടി പോളിഞ്ഞ റോഡുകളും, ഗതാഗത കുരുക്കും, നഗരസഭയിലെ അഴിമതിയും ജനജീവിതത്തെ താളംതെറ്റിക്കുകയാണ്. റീടാറിങ്ങെന്ന പ്രഹസന നാടകത്തിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നഗരസഭ ജീവനക്കാരും കരാറുകാരും നടത്തിയിരിക്കുന്നത്. നഗരത്തിലെ റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ക്ക് അനക്കമില്ല. മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിനാണ് ദിവസവും നഗരം സാക്ഷ്യം വഹിക്കുന്നത്.

റോഡുകളിലേക്ക് കയറ്റി പണിതിരിക്കുന്ന അനധികൃത കെട്ടിടങ്ങളും, വാണിജ്യ കെട്ടിടങ്ങള്‍ക്ക് കൃത്യമായ പാര്‍ക്കിഗ് ഇല്ലാത്തതും നഗരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്നു. പല കെട്ടിടങ്ങള്‍ക്കും നമ്പര്‍ അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ ഒരു വാണിജ്യ കെട്ടിടത്തിന്റെ നിര്‍മ്മാണാനുമതി സ്റ്റേ ചെയ്ത സമയത്ത് തുടര്‍ച്ചയായ ലീവ് വന്ന ദിവസങ്ങള്‍ നോക്കി കെട്ടിട ഉടമ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് പണി നടത്തി.

മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ആളുകളെത്തുന്ന കാസര്‍കോട് പഴയ ബസ്റ്റാന്റ് പരിസരത്ത് ആവശ്യത്തിന് പൊതു ശൗചാലയങ്ങളില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളും ഏറെ പ്രയാസമനുഭവിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പുതിയ ബസ്റ്റാന്റ് നിരവധി പ്രതിഷേധങ്ങളെ തുടര്‍ന്ന് മഴക്കാലത്താണ് അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി കൊണ്ടിരിക്കുന്നത്.

നഗരസഭയിലെ അഴിമതികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. നിരവധി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനായി നഗരസഭ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ട്. പക്ഷെ ആ തെരുവ് വിളക്കുകള്‍ എവിടെയാണ് സ്ഥാപിച്ചതെന്ന് കാണുന്നില്ലെന്ന് നഗരസഭാ ഓഡിറ്റിംഗ് വിഭാഗം തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ഓട്ടോറിക്ഷകള്‍ നഗരസഭാ പെര്‍മിറ്റ് ഇല്ലാതെ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കൃത്യമായ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് സൃഷ്ടിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് അനില്‍ ബി നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എ.കേശവ, മേഖലാ പ്രസിഡണ്ട് കെ.നാരായണന്‍, സെക്രട്ടറി എ.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കെ.രതീഷ്, എസ്.കെ. ഉമേശ്, നവീന്‍.എസ്.മാന്യ, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിജേഷ് സ്വാഗതവും, പി.ദിനേശ് നന്ദിയും പറഞ്ഞു.

ബിഎംഎസ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.