Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹ​രി​ നാ​രാ​യ​ണ​ൻ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 07:55 pm IST
in Samskriti

അസുര ചക്രവർത്തി ഹിരണ്യകശിപുവിന്റെ പട്ടമഹിഷി പൂർണ്ണ ഗർഭാവസ്ഥയിലായി. എട്ടാമത്തെ മാസംവന്നപ്പോൾ ഒരു ദിവസം നാരദമുനി കുശലാന്വേഷണവുമായി ഹിരണ്യന്റെ കൊട്ടാരത്തിൽ എത്തി. അങ്ങനെ അവർതമ്മിൽ കുശലം പറയുന്നതിനിടെ പത്‌നി ഗർഭിണിയായിട്ടുണ്ടെന്നും ഹിരണ്യകശിപു മഹാമുനി നാരദരെ അറിയിച്ചു. വന്നുചേർന്നസ്ഥിതിക്ക് അവളെ ഒന്നു കാണട്ടേ എന്നായി ചക്രവർത്തി.

അനുവാദം കിട്ടിയ നാരദമുനി സന്തോഷത്തോടെ അന്തപ്പുരത്തിൽചെന്നു. ദിവ്യതേജസ്സുള്ള ഒരുസൽപുത്രനെ നിങ്ങൾക്ക് ലഭിക്കുമെന്ന് പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചു. ഗർഭസ്ഥ ശിശുവിനും ഉപദേശം നൽകാൻ മുനി മറന്നില്ല. ‘ഹരി നാരായണ’ എന്ന മഹാമന്ത്രമാണ് ഉപദേശരൂപത്തിൽ കൊടുത്തത്. താമസിയാതെ നാരദർ കൊട്ടാരത്തിൽനിന്നും പോയി.

പിന്നെ അദ്ദേഹം പറഞ്ഞപോലെ അസുരചക്രവർത്തിക്ക് നല്ലൊരു പുത്രൻ ജനിച്ചു. ‘പ്രഹ്ലാദൻ’ എന്ന നാമത്തിൽ അവൻ കീർത്തിമാനായി. വിദ്യനേടിയത് അസുരഗുരു ശുക്രാചാര്യരിൽ നിന്നായിരുന്നു. ഗുരു എല്ലാവരോടും പറയുന്നപോലെ പ്രഹ്ലാദനോടും പറഞ്ഞു. ‘ഈ ലോകം മുഴുവനും വായു, അഗ്നി, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എല്ലാവർക്കും മുകളിലാണ് നിന്റെ അച്ഛൻ. ഹിരണ്യകശിപുവിന്റെ സ്ഥാനം. ആയതിനാൽ നമ്മുടെയെല്ലാം ദൈവമായ അദ്ദേഹത്തെ ‘ഹിരണ്യായ നമഃ ‘ എന്നുസ്തുതിക്കണം.’ എന്നു പ്രഹ്ലാദനോടും ഉപദേശിച്ചു. എന്നാൽ ഗുരു പറഞ്ഞതിനെ കൂട്ടാക്കാതെ ‘ഹരി നാരായണ’ എന്നു പറഞ്ഞു ശീലിച്ചു.

ഹിരണ്യകശിപു ഒരിക്കൽ പരിശോധനയ്‌ക്ക് വന്നപ്പോൾ കുട്ടികളെ മുഴുവൻ ഹിരണ്യായ നമഃ എന്നുശീലിപ്പിക്കുന്നതുകണ്ട് സന്തോഷിച്ചു. മകനോട് എന്താണ് പഠിച്ചതെന്ന് ചോദിച്ചപ്പോൾ ‘ഹരി നാരായണ’ എന്നുരുവിടുന്നതാണ് കണ്ടത്. അച്ഛനെ കണ്ടമാത്രയിൽ പ്രഹ്ലാദൻ സാഷ്ടാംഗം നമിച്ചു. നാരായണനെ സ്തുതിക്കുകയാണോ വേണ്ടത് എന്നു ഒരു പൊട്ടിത്തെറിയോടെ ചോദിച്ചപ്പോൾ ‘എല്ലാം ഹരി എന്നതാണ് ശരി’.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. ശുക്രാചാര്യരിൽനിന്നും പുത്രൻ പ്രഹ്ലാദനെ കൂട്ടിക്കൊണ്ടുപോയി. കാരണം മറ്റ്കുട്ടികൾ തെറ്റു പഠിക്കാതെ ഹിരണ്യായനമഃ എന്നുതന്നെപഠിച്ചു വളരട്ടേ. എന്ന് ഗുരുവാണ് ഹിരണ്യകശിപുവിനെ ഉപദേശിച്ചത്.

കൊട്ടാരത്തിലെത്തിയശേഷം പ്രഹ്ലാദനെ ചെയ്യാത്തതൊന്നുമില്ല. ഹരി നാരായണനെ സ്തുതിക്കുന്ന തന്റെമകനെ ഹിരണ്യകശിപു വെറുത്തു. ഒരു ത്രിസന്ധ്യനേരത്താണ് അത് സംഭവിച്ചത്. ‘നിന്റെ നാരായണൻ എവിടെയുണ്ട്?’ എന്ന പ്രഹ്ലാദനോട് ചോദിച്ചു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഭഗവാനെ തൂണിലും തുരുമ്പിലും വരെകാണാം. എന്നുചിരിച്ചുകൊണ്ടു പറഞ്ഞപ്പോൾ തന്റെ മുന്നിൽ കണ്ട തൂണിൽ ഗദാ പ്രഹരം നടത്തുകയായിരുന്നു ഹിരണ്യകശിപു.

മനുഷ്യനുനും മൃഗവുമല്ലാതെ സാക്ഷാൽ നരസിംഹം ആ തൂണിൽനിന്നും അവതരിച്ചു. ഹിരണ്യകശിപുവിന്റെ കുടലുമാല വലിച്ചെടുത്ത് നരസിംഹമൂർത്തി തക്തം കൊണ്ട് തർപ്പണം ചെയ്തു. അടുത്തരാജാവായി പ്രഹ്ലാദ കുമാരനെ ഭഗവാൻ അഭിഷേകം നടത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

India

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.