Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അധികൃതരുടെ അവഗണനയില്‍ കറ്റോട് – തിരുമൂലപുരം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:47 pm IST
in Pathanamthitta

തിരുവല്ല: രണ്ടു സംസ്ഥാനപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കറ്റോട് -തിരുമൂലപുരം റോഡിന്റെ തകര്‍ച്ച പൂര്‍ണം. ടികെ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട് മുതല്‍ തിരുമൂലപുരം വരെയുള്ള മൂന്നു കിലോമീറ്ററോളമുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. റോഡ് തകര്‍ച്ച ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാനായി ടികെ റോഡില്‍ നിന്നും എംസി റോഡിലേക്ക് പോകേണ്ടവര്‍ ഏറെയും ആശ്രയിക്കുന്ന റോഡാണിത്. പിഡബ്ല്യുഡി ഉടമസ്ഥതയിലുള്ള റോഡിന്റെ തുടക്കം മുതല്‍ അവസാനിക്കുന്ന തിരുമൂലപുരം ജംഗ്ഷന്‍ വരെയും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന റോഡാണിത്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടവരും ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതേവരെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ തയാറാകാത്തതില്‍ നാട്ടുകാരിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറുമ്പോള്‍ എംസി റോഡില്‍ നിന്നും ടികെ റോഡിലേക്കും തിരികെ എംസി റോഡിലേക്കും വാഹനങ്ങള്‍ കടത്തിവിടാന്‍ ഉപയോഗിക്കുന്ന പ്രധാന പാതകൂടിയാണിത്. നഗരത്തെ ബന്ധിപ്പിച്ച് ഇടയ്‌ക്കു ബസ് റൂട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതു നിലച്ചു. മഴക്കാലം കൂടിയായതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ അപകടത്തില്‍പെടാറുള്ളത്.റോഡിലൂടെ കാല്‍നടയായി യാത്രചെയ്യുന്നവരുടെ മേല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളിയഭിഷേകവും ഉണ്ടാകാറുണ്ട്. ടിപ്പര്‍ ലോറികളടക്കമുള്ള വലിയവാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡിന്റെ തകര്‍ച്ച കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതായും പറയുന്നു.റോഡിന്റെ തകര്‍ച്ച കാരണം പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കുംഅനുഭവപ്പെടാ റുണ്ട്.റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കറ്റോട് -തിരുമൂലപുരം റോഡിലെ ഇരുവെള്ളിപ്ര ലവല്‍ക്രോസ് ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതോടെ നിരവധി വാഹനങ്ങള്‍ ഈ റോഡ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.ടികെ റോഡില്‍ നിന്നും തിരുവനന്തപുരം, കായംകുളം, എടത്വ ഭാഗങ്ങളിലേക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ ഏറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.വര്‍ധിച്ചുവരുന്ന തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നതെങ്കിലും റോഡിന്റെ തകര്‍ച്ച കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.