Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അധികൃതരുടെ അവഗണനയില്‍ കറ്റോട് – തിരുമൂലപുരം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:47 pm IST
in Pathanamthitta

തിരുവല്ല: രണ്ടു സംസ്ഥാനപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കറ്റോട് -തിരുമൂലപുരം റോഡിന്റെ തകര്‍ച്ച പൂര്‍ണം. ടികെ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട് മുതല്‍ തിരുമൂലപുരം വരെയുള്ള മൂന്നു കിലോമീറ്ററോളമുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. റോഡ് തകര്‍ച്ച ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാനായി ടികെ റോഡില്‍ നിന്നും എംസി റോഡിലേക്ക് പോകേണ്ടവര്‍ ഏറെയും ആശ്രയിക്കുന്ന റോഡാണിത്. പിഡബ്ല്യുഡി ഉടമസ്ഥതയിലുള്ള റോഡിന്റെ തുടക്കം മുതല്‍ അവസാനിക്കുന്ന തിരുമൂലപുരം ജംഗ്ഷന്‍ വരെയും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന റോഡാണിത്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടവരും ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതേവരെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ തയാറാകാത്തതില്‍ നാട്ടുകാരിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറുമ്പോള്‍ എംസി റോഡില്‍ നിന്നും ടികെ റോഡിലേക്കും തിരികെ എംസി റോഡിലേക്കും വാഹനങ്ങള്‍ കടത്തിവിടാന്‍ ഉപയോഗിക്കുന്ന പ്രധാന പാതകൂടിയാണിത്. നഗരത്തെ ബന്ധിപ്പിച്ച് ഇടയ്‌ക്കു ബസ് റൂട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതു നിലച്ചു. മഴക്കാലം കൂടിയായതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ അപകടത്തില്‍പെടാറുള്ളത്.റോഡിലൂടെ കാല്‍നടയായി യാത്രചെയ്യുന്നവരുടെ മേല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളിയഭിഷേകവും ഉണ്ടാകാറുണ്ട്. ടിപ്പര്‍ ലോറികളടക്കമുള്ള വലിയവാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡിന്റെ തകര്‍ച്ച കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതായും പറയുന്നു.റോഡിന്റെ തകര്‍ച്ച കാരണം പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കുംഅനുഭവപ്പെടാ റുണ്ട്.റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കറ്റോട് -തിരുമൂലപുരം റോഡിലെ ഇരുവെള്ളിപ്ര ലവല്‍ക്രോസ് ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതോടെ നിരവധി വാഹനങ്ങള്‍ ഈ റോഡ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.ടികെ റോഡില്‍ നിന്നും തിരുവനന്തപുരം, കായംകുളം, എടത്വ ഭാഗങ്ങളിലേക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ ഏറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.വര്‍ധിച്ചുവരുന്ന തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നതെങ്കിലും റോഡിന്റെ തകര്‍ച്ച കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.