Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വകാര്യ ചിട്ടിക്കമ്പനി പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 09:27 pm IST
inIdukki

തൊടുപുഴ: വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടികമ്പനി ഇടപാടുകാരെ കബളിപ്പിച്ചതായി പരാതികളുയരുന്നു. പണം നല്‍കാതായതോടെ നിരവധി ഇടപാടുകാര്‍ സ്ഥലത്തെത്തി ജീവനാക്കാരനെ തടഞ്ഞുവെച്ചു. പോലിസ് ഇടപെട്ടാണ് ജീവനക്കാരനെ മോചിപ്പിച്ചത്. സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

ഇടപാടുകാര്‍ ബഹളം തുടര്‍ന്നതോടെ തൊടുപുഴ പോലീസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി താക്കോല്‍ സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടുപോന്നു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം നടന്നത്. കഴിഞ്ഞ കുറെ ദിവസമായി സ്ഥാപനം പൊളിഞ്ഞതായി പ്രചരിച്ചിരുന്നു. 4500 ഇടപാടുകാരുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നിന്നും 15 കോടി രൂപ ഇവര്‍ തട്ടിയെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ചിട്ടി തീര്‍ന്നവരുടെ പണം ഒരുമാസം കഴിഞ്ഞ നല്‍കാമെന്നാണ് കമ്പനി ഇടപാടുകാരോട് പറഞ്ഞത്. ഈ സമയം കഴിഞ്ഞിട്ടും പണം നല്‍കാന്‍ കമ്പനി തയ്യാറായില്ല.

ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍  ഇടപാടുകാര്‍ പണം ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തി. ജീവനക്കാര്‍ ഇന്നലെ പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ  ഓഫീസിലെത്തിയ ഇടപാടുകാര്‍ പണം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മനേജറും മറ്റ് രണ്ടു ജീവനക്കാരും പണം ഏറണാകുളത്തെ ഓഫീസില്‍ നിന്നും എടുത്തുകൊണ്ടുവരാം എന്നുപറഞ്ഞുകൊണ്ട് പുറത്ത് പോയി. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാനേജര്‍ സ്ഥലത്തെത്തയില്ല. ഇവരുടെ ഫോണുകളും, ഹെഡോഫീസിലെ ഫോണും ഓഫാക്കി. ഇതോടെ ഓഫീസിലിരുന്ന ഇടപാടുകാര്‍ ബഹളം വെച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഫീസിലെ സാധനങ്ങള്‍ ഇവിടെ നിന്നും ഉടമസ്ഥര്‍ കടത്തിയിരുന്നതായും ആരോപണമുണ്ട്. പാസ്ബുക്കും, കണക്കുകള്‍ സൂക്ഷിച്ചിരുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇവിടെ നിന്നും മാറ്റിയെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് പോലിസ് അന്വേഷിച്ച് വരികയാണ്. തട്ടിപ്പ് നടന്നതായി ആരും രേഖാമൂലം ഇതുപരെ പോലിസില്‍ പരാതിപെട്ടിട്ടില്ല. നിരവധിപ്പേര്‍ പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയിരുന്നു. തൊടുപുഴ, വാഴക്കുളം, കുമരമംഗലം, വെങ്ങല്ലൂര്‍ എന്നിവിടങ്ങലില്‍ നിന്നുള്ള നിരവധിപ്പേര്‍ ചിട്ടിയില്‍ ചേര്‍ന്നതായാണ് സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന വിവരം.

പണം നഷ്ടപ്പെട്ടവര്‍ ഇന്നു പോലീസ് സ്‌റ്റേഷനില്‍ ഹാജാരാകുമെന്നാണ് വിവരം. ഓഫീസില്‍ ചിട്ടികൂടിയവരുടെ 500 പാസ് ബുക്കുകള്‍ മാത്രമാണ് ഉള്ളത്. 1 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ ചിട്ടിയില്‍ നിക്ഷേപിച്ചവരുണ്ടെന്നാണ് ഇടപാടുകാര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.