Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടിപ്പാതകളിലെ വെള്ളക്കെട്ട്: സംയുക്ത സംഘം പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 08:33 pm IST
in Pathanamthitta

തിരുവല്ല: കുറ്റൂര്‍, ഇരുവെള്ളിപ്ര റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത സംഘം ഇന്നലെ പരിശോധന നടത്തി. കുറ്റൂര്‍ വള്ളംകുളം റോഡിലെ അടിപ്പാതയിലും തിരുമൂലപുരം കറ്റോട് റോഡിലെ അടിപ്പാതയിലുമാണ് സംഘം പരിശോധന നടത്തിയത്. കുറ്റൂര്‍ അടിപ്പാതയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴുക്കിവിടാന്‍ മണിമലയാറ്റിലേക്ക് ഒഴുകുന്ന സമീപത്തെ ഇടയാടി കരിപ്പാലത്ത് തോട് ഉപയോഗപ്പെടുത്താന്‍ സംഘം തീരുമാനിച്ചു. ഇതിനായി തോട് അളന്നു തിട്ടപ്പെടുത്തി വീതിയും ആഴവും കൂട്ടി വികസിപ്പിച്ചാല്‍ വെള്ളം ഒഴുക്കി വിടാനാകുമെന്ന് സംഘം വിലയിരുത്തി. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി നീക്കിയ ഇവിടുത്തെ മണ്‍കൂനയും നീക്കം ചെയ്യും. അടിപ്പാതയില്‍ വെളിച്ചം നല്‍കാന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇരുവള്ളിപ്രയിലെ അടിപ്പാതയില്‍ ചെരിവുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്‌നം പരിഹരിക്കാനും തീരുമാനമായി. രണ്ട് അടിപ്പാതകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട വിശദമായ രൂപരേഖ തയ്യാറാക്കി അടിയന്തിരമായി കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ആര്‍.ഡി.ഒ ജെ.ഷീലാദേവി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, റെയില്‍വേ എക്‌സി.എഞ്ചിനീയര്‍ കെ.ആര്‍.സുരേഷ്, തഹസില്‍ദാര്‍ തുളസിധരന്‍നായര്‍, പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ പി.എന്‍.വിജയരാജ്, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരായ മറിയാമ്മ പെരുമാള്‍, സുജ.എ.എസ്, വാര്‍ഡ് മെമ്പര്‍ കെ.വി.പ്രസാദ്, രാഷ്‌ട്രീയ നേതാക്കളായ വി.ആര്‍.രാജേഷ്, ടി.കെ.സുധീര്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉച്ചയ്‌ക്ക്‌ശേഷം രണ്ടിന് എത്തിയ സംഘം ഒരു മണിക്കൂറിലേറെ ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. റെയില്‍വേ ഇരട്ടപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇവിടെയുണ്ടായിരുന്ന ലവല്‍ക്രോസുകള്‍ നീക്കി കുറ്റൂരിലും ഇരുവള്ളിപ്രയിലും അടിപ്പാതകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ അശാസ്ത്രീയ നിര്‍മ്മാണം മൂലം രണ്ട് അടിപ്പാതകളും വെള്ളക്കെട്ടിലായി. തീരാദുരിതമായ വെള്ളക്കെട്ടിന് എതിരെ ജനകീയസമരങ്ങളും പ്രതിഷേധങ്ങളും ഇവിടെ അരങ്ങേറി. ഇതേതുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ ദുരിതം അനുഭവിക്കുകയാണ് നാട്ടുകാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)
India

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.