Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പലിശപ്പണം കൊടുത്തുതീര്‍ത്തിട്ടും പീഢിപ്പിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:15 pm IST
in Wayanad

പുല്‍പ്പള്ളി : പലിശപ്പണം കൊടുത്തുതീര്‍ത്തിട്ടും ഭര്‍ത്താവിനെ പണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി ഭാര്യയുടെ പരാതി. പുല്‍പ്പള്ളി ചെറ്റപ്പാലം പാറക്കാട്ടില്‍ വിനോദിന്റെ ഭാര്യ ഷീലയാണ് ഇതുസംബന്ധിച്ച പരാതി അധികൃതര്‍ക്ക് നല്‍കിയത്. പുല്‍പ്പള്ളിയില്‍ സായി ജോബ്‌സ് എന്ന സ്ഥാപനം സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ 17 വര്‍ഷമായി നടത്തിവരുന്ന വിനോദിന്റെ ഓഫീസിലെ ജീവനക്കാരിയില്‍നിന്ന് അഞ്ച് ലക്ഷംരൂപ പല ഘട്ടങ്ങളിലായി ആറ്‌രൂപ പലിശക്ക് വാങ്ങിയിരുന്നു. വീട് പണിയ്‌ക്കായി ഭാര്യയുടെ അറിവോടെയായിരുന്നു പണംവാങ്ങിയത്. ഈ പണം പലിശയോടുകൂടി എട്ട് ലക്ഷത്തില്‍പരം രൂപ ജീവനക്കാരിയുടെ എസ്ബി അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്ത് കൊടുത്തതുമാണ്. തന്റെ ഭര്‍ത്താവിനെതിരെ ഷാജി എന്നയാള്‍ സിപിഎം നേതാക്കളായ എം.എസ്. സുരേഷ്ബാബുവിനും പി.എസ്.ജനാര്‍ദ്ദനനും വ്യാജ പരാതി നല്‍കിയെന്ന് ഷീല പറയുന്നു. ഇതിന് ഭര്‍ത്താവിനെ സിപിഎം ഏരിയാകമ്മിറ്റി വിളിപ്പിച്ചിരുന്നു. ഇസ്രായേലില്‍ വിടാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. എന്നാല്‍ ഇവര്‍ പറഞ്ഞ തിയതിയില്‍ തന്റെ ഭര്‍ത്താവ് എറണാകുളം ഓഫീസിലായിരുന്നു. ഓഫീസ് ജീവനക്കാരി ഷൈലജയുടെ പിതാവ് തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പലിശ ഇനത്തില്‍ പണം ഇനിയും കൊടുക്കാനുണ്ടെന്ന് പറയുകയും പുല്‍പ്പള്ളിയില്‍ വന്നാല്‍ കൊന്നുകളയുമെന്നും ആറ് രൂപ പലിശയുടെ കാര്യവും പറയുന്ന സംഭാഷണം തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ റെക്കോര്‍ഡുകളില്‍ ഉണ്ട്. ഈ സംഭാഷണം കേള്‍ക്കുവാനോ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനോ സിപിഎം നേതാക്കള്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ കയ്യിലുള്ള രേഖകള്‍ പരിശോധിക്കാതെയാണ് സിപിഎം നേതാക്കളായ പ്രകാശ് ഗഗാറിനും പി. എസ്.ജനാര്‍ദ്ദനനും സംസാരിച്ചത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പുല്‍പ്പള്ളി എസ്‌ഐ ആകട്ടെ തന്റെ ഭര്‍ത്താവിനെതിരെ നടപടി എടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും ഷീല പറഞ്ഞു. ഒരു ലക്ഷത്തി മുപ്പതിനായിരം വരെ ആളുകള്‍ക്ക് 20 വര്‍ഷം കൊണ്ട് ഞങ്ങളുടെ സ്ഥാപനം വഴി ജോലി കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തങ്ങളുടെ സ്ഥാപനം വഴി ജോലി കൊടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പോലും അംഗീകരിച്ച സ്ഥാപനത്തിനെതിരെ ഒരു ചെറിയ പരാതി പോലും പോലീസ് സ്റ്റേഷനില്‍ തങ്ങളുടെ പേരില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തെ താറടിച്ചുകാണിക്കാനാണ് സിപിഎം ശ്രമിക്കുന്നെതന്നും അവര്‍ കുറ്റപ്പെടുത്തി. സത്യാവസ്ഥ ബോധ്യപ്പെടുത്തുവാന്‍ തങ്ങള്‍ ഏതറ്റം വരെപോകുമെന്നും അവര്‍ പറഞ്ഞു.

കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലും ഷീലയും വിനോദും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

India

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

പുതിയ വാര്‍ത്തകള്‍

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.