Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിള്ളയെ പൊള്ളിച്ചത് സ്വന്തം നാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 03:02 pm IST
in Kollam

ജി. സുരേഷ്

കൊട്ടാരക്കര: പ്രസംഗം ഒരു കലയാണ്, ആകര്‍ഷിക്കാനും വെറുപ്പിക്കാനും കഴിയുന്ന കല. കൊട്ടാരക്കര കീഴൂട്ടെ മാടമ്പി പിള്ളക്ക് അത് ആവോളമുണ്ടുതാനും. എന്നാല്‍ പിള്ളക്ക് ഈ കല ചിലപ്പോഴക്കെ ബൂമറാങ് ആയി മാറും. കണ്‍മുന്നില്‍ നിറയുന്ന ആള്‍ക്കൂട്ടത്തില്‍ മതിമറക്കുമ്പോള്‍ പിള്ള എന്തും വിളിച്ചു പറയും. സരസ്വതി വിളയാടേണ്ടുന്ന നാവില്‍ പലപ്പോഴും വികടസരസ്വതി വിളയാടും. പറഞ്ഞതു തെറ്റാണെന്നു പറയാന്‍ പിള്ളയെ കിട്ടില്ല. പറഞ്ഞിട്ടില്ലെന്നു പലപ്പോഴും കട്ടായം പറയും ‘

പഞ്ചാബ്’ മുതല്‍ കമുകുംചേരി’വരെ നാവുപിഴയില്‍ അടിതെറ്റിവീഴുന്ന പിള്ളയെ കാണാം. ഇക്കുറി പക്ഷേ കാര്യങ്ങള്‍ കൈവിട്ടു. ഹിന്ദുവിനെ പുലഭ്യം പറഞ്ഞ് മതേതരക്കുപ്പായമണിഞ്ഞ് ന്യൂനപക്ഷങ്ങളുടെ കണ്ണിലുണ്ണിയായ പിള്ളയുടെ കാപട്യം പുറത്തായി. നാലുചുവരുകള്‍ക്കുള്ളിലാണെങ്കില്‍ എന്തും പറയുന്ന ആളാണ് പിള്ളയെന്നു നാടറിഞ്ഞു. ഇക്കുറി വികടസരസ്വതിയില്‍ പിള്ള നാലുകാലും തെന്നിവീണു.

1985ല്‍ കൊച്ചിയില്‍ നടന്ന കേരളകോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് കേരളത്തിന് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടപ്പോള്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചാബ് മോഡല്‍ സമരത്തിന് അണികളെ ആഹ്വാനം ചെയ്ത് മന്ത്രി പണിപോയി. അന്നാണ് പിള്ളയുടെ നാവിലെ ഗുളികന്‍ വില്ലനായി എത്തുന്നത്. മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പിഡിപിയുടെ റാലി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇത്ര ചോരയും നീരുമുള്ള യുവാക്കളെ മദനിയുടെ പിന്നില്‍ മാത്രമേ കാണൂ എന്നു വിളിച്ചു പറഞ്ഞ് ആവേശം കൂട്ടുകയും മദനി എനിക്ക് പിറക്കാതെ പോയ മകനാണന്ന് പറയുകയും ചെയ്തതോടെ ചോരയും നീരുമുള്ളവര്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ഇതിന്റെ പേരില്‍ അറുപതോളം കേസുകളാണ് പിറകെ എത്തിയത്.

എതിരാളികളെ മാത്രമല്ല ഒപ്പമുള്ളവരെപോലും മുണ്ടുരിഞ്ഞെടുക്കുന്ന രീതിയില്‍ ആക്ഷേപിച്ച് കളയും. പാര്‍ട്ടിവിട്ട് രണ്ട് പ്രമുഖ നേതാക്കള്‍ പോയപ്പോള്‍ താന്‍ വളര്‍ത്തിയ പട്ടികളില്‍ രണ്ടെണ്ണം പോയി എന്നായിരുന്നു വിശേഷണം. സ്വന്തം മകനെ മന്ത്രിസ്ഥാനത്തുനിന്നും വലിച്ചിറക്കാന്‍ പിള്ള നടത്തിയ കളികള്‍ കേരളം ഒരു കാലത്തും മറക്കില്ല. പരസ്യമായും രഹസ്യമായും ഗണേശന് കിട്ടിയ തെറികള്‍ ഇന്നും മറന്നു കാണില്ല. ഇ.കെ. നായനാര്‍ വിന്നിമണ്ഡേലയെ ആശ്ലേഷിക്കുമ്പോള്‍ അതില്‍ അശ്ലീലം കണ്ടെത്താനും പിള്ളയ്‌ക്കു കഴിഞ്ഞിരുന്നു.

ഉടുതുണിയും പണിയായുധവും മാത്രവുമായി വന്നവനെന്നാണ് കൊടിക്കുന്നിലിന് പിള്ള നല്‍കിയിരിക്കുന്ന വിശേഷണം. വാളകം കേസിലെ അദ്ധ്യാപകനും കുടുംബവും മാത്രമല്ല കൃഷ്ണകുമാറിനെ ആദ്യമായി പരിശോധിച്ച കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്ടറും പിള്ളയുടെ പ്രയോഗത്തില്‍ കുടുങ്ങിയവരാണ്. ഇത് സംബന്ധിച്ച മാനനഷ്ടക്കേസ് ഇപ്പോഴും നടക്കുകയാണ്.

വലുതും ചെറുതുമായ പ്രയോഗങ്ങള്‍ക്കിടയിലാണ് കമുകിന്‍ചേരിയിലെ യഥാര്‍ത്ഥവെടിക്കെട്ട് പുറത്ത് വരുന്നത്. ഇതോടെ ലഭിക്കാനിരുന്ന മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ത്രിശങ്കുവിലായി. ഇനി കേസും പുകിലും തീര്‍ന്ന് എല്ലാമൊന്നൊടങ്ങണം. വിവാദമില്ലങ്കില്‍ പിള്ളയില്ലന്നാണ് ബഹുജനസംസാരം..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.