Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നഗരം കീഴടക്കി കഞ്ചാവ് മാഫിയ: നടപടി എടുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 11:49 pm IST
in Pathanamthitta

തിരുവല്ല: പോലീസിന്റെ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് നഗരത്തില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു.പ്രഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിവിധ ഇടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്.രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് ലോക്കല്‍ പോലീസിന് വിവരം നല്‍കിയതായാണ് സൂചന.നഗരത്തിലെ ഒരുപ്രമുഖ വിദ്യാലയത്തില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ത്ഥികളെ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു.പ്രദേശികമായുള്ള ഇടനിലക്കാര് വഴിയാണ് ഇവരുടെ വിതരണം.ആവശ്യക്കാര്‍ ഏറിയതോടെ വില്‍പ്പനക്കാരുടെ ഇടയില്‍ കുടിപ്പകയും അക്രമവും പതിവാകുന്നു. പരാതിപ്പെടാന്‍ ആളില്ലാതെ വന്നതോടെ പോലീസിന് കേസെടുക്കാനും താല്‍പര്യമില്ലാതായി. കഴിഞ്ഞ ദിവസം എടത്വാ കേന്ദ്രീകരിച്ച് നടന്ന വില്‍പ്പന മാഫിയകള്‍ തമ്മില്‍ അടിപിടിയില്‍ കലാശിച്ചെങ്കിലും ആരുടേയും പേരില്‍ കേസ് എടുത്തില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വലയിലാക്കി 50 മുതല്‍ 100 രൂപ പ്രകാരം ദിവസവേദനം നല്‍കിയാണ് ഇപ്പോള്‍ കഞ്ചാവ് ലോബി ലഹരി മരുന്ന് വില്‍പ്പന നടത്തുന്നത്. ഏതാനും ചില സ്‌കൂളുകളിലെ അധികൃതര്‍ക്ക് വിദ്യാര്‍ഥികളുടെ നീക്കം അറിയാമെങ്കിലും സ്‌കൂളിന്റെ പേരിന് കളങ്കം വരുന്നതിനാല്‍ പലരും പുറത്തുപറയാന്‍ മടിക്കുകയാണ്. നൈറ്റ് പട്രോളിങിനിടയില്‍ പോലീസിനെ കണ്ട് ലഹരി വസ്തുക്കള്‍ ഉപേക്ഷിച്ച് കടക്കുന്നതും നിത്യസംഭവമാണ്. അപ്പര്‍ കുട്ടനാട് കേന്ദ്രീ കരിച്ചുള്ള മാഫിയ സംഘമാണ് നഗരത്തിലെ പ്രധാന വിതരണക്കാര്‍. തലവടിയില്‍ മുരിക്കോലുമുട്ട് പാലത്തിന് സമീപത്തെ ബോട്ടുജെട്ടി കടവാണ് മാഫിയകളുടെ പ്രധാന കേന്ദ്രം. ഈ പ്രദേശം വൈകിട്ട് നാലോടെ യുവാക്കള്‍ കൈയ്യടക്കും. പിന്നീട് കഞ്ചാവ് ലഹരിയില്‍ തമ്മില്‍ തല്ലും സമീപത്തുള്ളവര്‍ക്ക് നേരേ കൈയ്യേറ്റശ്രമവും പതിവാണ്. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എടത്വായില്‍ തായങ്കരിചങ്ങംകരി റോഡിലെ വിജനമായ സ്ഥലം കേന്ദ്രീകരിച്ചും, എടത്വാകൈതത്തോടു റോഡില്‍ ഗ്യാസ് ഗോഡൗണിന് സമീപത്തെ റോഡില്‍ യുവാക്കള്‍ ഒത്തുകൂടി വില്‍പ്പനയും വിതരണവും നടത്തുന്നതായി ഗ്രാമവാസികള്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ പോലീസ് പരിശോധന കുറവാണ്. വീയപുരത്ത് റോഡുകളിലും വിജനമായ പറമ്പിലും തടിഡിപ്പോയുടെ സമീപത്തുമാണ് വില്‍പ്പന. ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുതലുള്ള ഈ പ്രദേശത്ത് ഒരുവിഭാഗത്തിന്റെ പ്രധാന ജോലി കഞ്ചാവ് മയക്കുമരുന്ന് കണ്ണികളായി പ്രവര്‍ത്തിക്കുകയാണ്.തകഴി പാലത്തിന് താഴയും പഴയ ജങ്കാര്‍ ജെട്ടിയിലും, ബോട്ടുജെട്ടി റോഡിലെ വിജനമായ സ്ഥലത്തുമാണ് വിതരണം. തകഴിയില്‍ സ്വദേശികളെ കൂടാതെ വിദേശികളും ഉപഭോക്താക്കളായി എത്താറുണ്ട്.പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്വഭാവദൂഷ്യമുള്ള കുട്ടികളെ കണ്ടെത്തുന്ന കഞ്ചാവ് ലോബി ഇവര്‍ വഴി വിദ്യാലയത്തിലും ഹോസ്റ്റലിലും വിതരണം നടത്തുന്നു.ട്രയിന്‍ മാര്‍ഗ്ഗവും തിരുവല്ലയില്‍ കഞ്ചാവ് എത്തുന്നു.അന്യസംസ്ഥാന തൊഴിലാളികളെ ഇതിനായി ഉപയോഗിക്കുന്നതായും സൂചനയുണ്ട്.ബംഗ്ലാദേശ് ജാര്‍ഖഢ് എന്നീസംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പുകയില ഉല്പന്നങ്ങളും തിരുല്ലയില്‍ സുലഫമാണ്.എന്നാല്‍ ഇടുക്കി ജില്ലയിലെ വനാന്തരങ്ങളില്‍ കൃഷിചെയ്യുന്ന മുന്തിയ ഇനം നീലചടയനാണ് തിരുവല്ലയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയം.ഇടിക്കിയിലും തമിഴ്‌നാട് അതിര്‍ത്തിയിലും കൃഷിചെയ്‌തെടുക്കുന്ന കഞ്ചാവ് കമ്പം,തേനി പ്രദേശത്ത് എത്തിച്ച് കറുപ്പ്,ഹാഷിഷ്,ബ്രൗണ്‍ഷുഗര്‍ എന്നീ വിലകൂടിയ ലഹരിമരുന്നുകളാക്കി മാറ്റി ആടമ്പര വാഹനങ്ങളില്‍ എത്തിച്ച് മധ്യതിരുവിതാംകൂറില്‍ വപണനം നടത്തുന്ന് പ്രധാന ഏജന്റും തിരുവല്ലയിലാണ്.കുമളി ചെക്ക് പോസ്റ്റില്‍ കാര്യമായ പരിശോധന ഇല്ലാത്തതും ഇക്കൂട്ടര്‍ക്ക് ഏറെ ഗുണകരമാകുന്നു.കേരളത്തില്‍ കൊച്ചികഴിഞ്ഞാല്‍ ഏറ്റവും എളുപ്പം വികസനം നടക്കുന്ന നഗരമെന്ന് നിലയില്‍ അനേകം ഫ്‌ളാറ്റുകളാണ് പ്രതിവര്‍ഷം ഉയര്‍ന്ന് പൊങ്ങുന്നത്. ഈ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നത്.ഓതറ,നെല്ലാട്,കരിയില മുക്ക്,കിഴക്കം മുത്തൂര്‍ ,കുറ്റപ്പുഴ എന്നിവിടങ്ങളില്‍ ഏത് സമയത്ത് ചെന്നാലും കഞ്ചാവ് സുലഫമായി ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.