Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് സേനയിലെ സ്ഥലംമാറ്റം; തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ എസ്പിയുടെ സ്വജനപക്ഷപാതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 10:57 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയിലെ റൂറല്‍ പോലീസ് സേനയിലെ സ്ഥലം മാറ്റത്തില്‍ വ്യാപക ക്രമക്കേട്. മൂന്ന് വര്‍ഷം സര്‍വ്വീസ് തികയാത്തവരെയും സ്ഥലംമാറ്റത്തിന് ഓപ്ഷന്‍ നല്‍കാത്തവരെയും സ്ഥലംമാറ്റി. റൂറല്‍ എസ്പി ഇഷ്ടക്കാര്‍ക്ക് വേണ്ടിയും മതംനോക്കിയും സ്ഥലംമാറ്റം നല്‍കിയെന്ന് ആരോപണം.

ജൂലൈ 13ന് ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ട് ഷെഫീന്‍ അഹമ്മദ് ആണ് വിവാദ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. 500 ഓളം പോലീസുകാരാണ് സ്ഥലം മാറ്റിയത്. 70 ശതമാനവും മൂന്ന് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകാത്തവരെയാണ് സ്ഥലംമാറ്റത്തിന് വിധേയരാക്കിയത്. മറ്റുള്ളവരാകട്ടെ സ്ഥലംമാറ്റ അപേക്ഷയില്‍ നല്‍കിയ ഓപ്ഷന്‍ സ്റ്റേഷനുകളെപ്പോലും മറികടന്ന് കിലോമീറ്ററുകള്‍ക്കും അപ്പുറത്തേക്കാണ്.

റൂറല്‍ എസ്പിയുടെ ഇഷ്ടക്കാരെ നിലവിലെ സ്റ്റേഷനിലേക്ക് തന്നെ വീണ്ടും നിയമിച്ചിട്ടുണ്ട്. കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാരന് അതേ സ്റ്റേഷനിലേക്ക് തന്നെയാണ് സ്ഥലമാറ്റ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കും ഇത്തരത്തില്‍ സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിന്റെയും ഇടത് പോലീസ് സംഘടനയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം നടത്തിയിരിക്കുന്നതെന്ന് ഇടത് സംഘടനാ അംഗങ്ങല്‍ തന്നെ സമ്മതിക്കുന്നു.

ആര്യനാട് പോലീസ് സ്റ്റേഷനിലേക്ക് ഇക്കാലയളില്‍ നാലുപേരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമിച്ചത്. എന്നാല്‍ ആരും ഇതുവരെയും ചാര്‍ജ്ജ് എടുത്തിട്ടില്ല എന്നതാണ് വസ്തുത. ആദ്യം ബിനുവിനെയാണ് ആര്യനാട്ടേയ്‌ക്ക് നിയമിച്ചത്. എന്നാല്‍ ചാര്‍ജ്ജെടുക്കുന്നതില്‍ നിന്ന് ഒഴിവായതിനാല്‍ പ്രശാന്തിനെ നിയമിച്ചു. പ്രശാന്തും തയ്യാറാകാത്തതിനെത്തുടര്‍ന്ന് സതീഷ്‌കുമാറിനെ ആര്യനാടത്തേക്ക് സ്ഥലംമാറ്റി ഉത്തരവ് ഇറക്കി. ഉന്നത ഇടപെടലുകള്‍ നടത്തി സ്റ്റേഷനില്‍ എത്താന്‍ വിസമ്മതിച്ചതിനാല്‍ കഴിഞ്ഞ ദിവസം അനില്‍കുമാറിനെ സിഐ ആയി നിയമിച്ച് ഉത്തരവ് ഇറക്കി. ഇന്നലെ വരെ അനില്‍കുമാറും ആര്യനാട് സിഐ ഓഫീസില്‍ ചാര്‍ജ്ജ് എടുത്തിട്ടില്ല.

വനിതാപോലീസുകാരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ആര്യനാട് സ്റ്റേഷനില്‍ ജോലിനോക്കിയിരുന്നവരെ വെഞ്ഞാറമൂട്ടിലേക്കും വര്‍ക്കല സ്റ്റേഷനില്‍ നിന്ന് മലയിന്‍കീഴിലേക്കുമൊക്കെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബവും നോക്കാന്‍ സാധിക്കുന്നില്ല എന്നുകാട്ടി പരാതികള്‍ നല്‍കിയിട്ടും എസ്പി നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ല. രോഗ ബാധിതരായ മാതാപിതാക്കള്‍, കുട്ടികള്‍, ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ എന്നിവരെപ്പോലും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥലംമാറ്റിയത്. എന്നാല്‍ പാരാതിയുമായി എത്തിയ ചില സ്വജനപക്ഷക്കാരെ മാത്രം മാറ്റി നിയമിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വെഞ്ഞാറമൂട് സ്റ്റേഷനില്‍ 15 പേരെ സ്ഥലംമാറ്റി. എന്നാല്‍ ഇതുവരെ ചാര്‍ജ്ജെടുത്തവര്‍ 9 പേര്‍മാത്രമാണ്. ഇതാണ് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളുടെയും സ്ഥിതി. വാറണ്ട് കേസുകള്‍ നടപ്പിലാക്കുവാനോ ജനമൈത്രി ബീറ്റ്, സ്റ്റുഡന്റ്‌സ് പോലീസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഡ്യൂട്ടിനല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. പലസ്റ്റേഷനുകളും ഡ്യൂട്ടിക്ക് ആളില്ലാത്തിനാല്‍ അവധി എടുക്കുവാന്‍ പോലുമാകാതെ ഉദ്യോഗസ്ഥര്‍ നട്ടംതിരിയുകയാണ്. സ്ഥലംമാറ്റ ഉത്തരവ് വന്ന അന്നുതന്നെ ഉത്തരവിനെതിരെ പരാതിയുമായി ഒരുവിഭാഗം സിപിഒമാര്‍ രംഗത്ത് വന്നിരുന്നു. ഡിജിപിക്കുമുന്നില്‍ പരാതി എത്തിയതോടെ 20 പേരുടെ സ്ഥലംമാറ്റം തിരുത്തി ഉത്തരവിറക്കി എസ്പി സംഭവത്തില്‍ നിന്ന് തലയൂരിയിരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.