Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരുവിക്കരയിലെ ബലിതര്‍പ്പണം ഇക്കുറിയും ദുരിതക്കടവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:05 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: എള്ളും പൂവും ചോറുരുളയും ദര്‍ഭയും അരുവിക്കരയിലെ പുണ്യതീര്‍ത്ഥത്തില്‍ സമര്‍പ്പിച്ച് ബലിതര്‍പ്പണത്തിന് ഒരുങ്ങുന്നവര്‍ക്ക് ഇക്കുറിയും അസൗകര്യങ്ങള്‍ ഭീഷണിയാകും. ആത്മാവിന്റെ മോക്ഷത്തിന് വിശ്വാസികള്‍ കര്‍ക്കിടക വാവുദിവസം ബലിതര്‍പ്പണത്തിന് എത്തുമ്പോള്‍ അരുവിക്കരയിലെ ദുരിതക്കടവു മാത്രം ശാപമോക്ഷമില്ലാതെ തുടരും.

രണ്ടു വര്‍ഷം മുന്‍പാണ് അരുവിക്കരയില്‍ ബലിക്കടവും ബലിമണ്ഡപവും ടോയ്‌ലറ്റ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ മൂന്നര കോടി സര്‍ക്കാര്‍ അനുവദിച്ചത്. കല്‍പ്പടവുകളും ബലിമണ്ഡപവും ചെക്ക് ഡാമും ഒന്നരവര്‍ഷം നീണ്ട തട്ടിക്കൂട്ട് പണികളിലൂടെ ഏറെക്കുറെ പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം ബലിതര്‍പ്പണത്തിന് കടവ് തുറന്നു കൊടുത്തപ്പോഴാണ് അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനം അനുഭവിച്ചത്. റോഡില്‍നിന്ന് കുത്തിറക്കത്തിലൂടെ ഇരുപത്തിയഞ്ചോളം പടവുകള്‍ ഇറങ്ങി വേണം ബലിമണ്ഡപത്തിലെത്താന്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ക്ക് മണ്ഡപത്തിലെത്താന്‍ ഇത് ഏറെ പ്രയാസമുണ്ടാക്കി. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ കര്‍ക്കിടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന അരുവിക്കരയില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന ബലിമണ്ഡപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍തന്നെ

അരുവിക്കര ഡാമിനരികിലെ ബലിക്കടവ് വിദൂരകാഴ്ചയില്‍

ബലിമണ്ഡപത്തിന്റെ സൗകര്യക്കുറവുകള്‍ ചര്‍ച്ചയായെങ്കിലും മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. വൈദ്യുതി ഇനിയും കടന്നുവന്നിട്ടില്ലാത്ത ബലിക്കടവിന്റെ അവസ്ഥ ശോചനീയമാണ്. ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നത് ഈ വര്‍ഷവും വിശ്വാസികള്‍ക്ക് സ്വപ്‌നം മാത്രം. ബലിയര്‍പ്പിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറുവാനുള്ള സംവിധാനം പോലും അരുവിക്കരയിലില്ല. കര്‍ക്കിടക വാവുദിനത്തില്‍ മാത്രമല്ല അരുവിക്കരയിലെ സപ്ത മാതൃദേവീ ക്ഷേത്രത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ തിരക്ക്. വര്‍ഷം മുഴുവന്‍ ബലിപൂജയ്‌ക്കായി ഭക്തര്‍ എത്തുന്ന തലസ്ഥാനത്തെ പ്രശസ്തമായ ബലിക്കടവാണ് അരുവിക്കരയിലേത്. കര്‍ക്കിടക വാവിന് തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍റ്റിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ അരുവിക്കര ഡാമിലേക്ക് നടത്താറുണ്ട്. ഡാമിനുള്ളിലെ ഗ്രൗണ്ടില്‍ ബലിക്കെത്തുന്നവരെ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ ഗ്രൗണ്ടില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മ്മിച്ചതിനാല്‍ ഈ വര്‍ഷം മുതല്‍ വാഹനങ്ങള്‍ക്ക് ഡാമിലേക്ക് പ്രവേശനമില്ല. ഇതോടെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വരുന്ന വിശ്വാസികള്‍ അരുവിക്കര സ്‌കൂള്‍ ജംഗ്ഷനിലോ, മുള്ളിലവിന്മൂടിലോ ഇറങ്ങി ഒരുകിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാലേ ബലിക്കടവില്‍ എത്താനാവു. ഓരോവര്‍ഷവും അരുവിക്കരയില്‍ അസൗകര്യങ്ങളുടെ പട്ടിക ഏറുന്നതിനാല്‍ ഈ ദുരിതക്കടവില്‍ ബലിയര്‍പ്പിക്കാന്‍ ഭക്തരുടെ എണ്ണത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. അരുവിക്കര പഞ്ചായത്തും വാട്ടര്‍ അതോറിറ്റി അധികൃതരുമൊക്കെ അരുവിക്കരയെ ലോക പ്രശസ്തമാക്കുന്ന ബലിതര്‍പ്പണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.