Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടൂരാറ്റിലെ പോള നിര്‍മ്മാര്‍ജ്ജനം; യോഗം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 10:05 pm IST
in Kottayam

കോട്ടയം: കോടിമത ചന്തക്കടവിലെ മാലിന്യ പ്രശ്‌നത്തിനും കൊടൂരാറ്റിലെ പോള നിര്‍മാര്‍ജനവും ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം ചേരും. എംഎല്‍എയുടെ നേതൃത്വത്തില്‍ ചേരുന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ആറ്റിലെ വെള്ളം താഴ്ന്ന് ഒഴുക്ക് കുറഞ്ഞതാണ് പോളയും മാലിന്യങ്ങളും നിറയാന്‍ ഇടയാക്കിയത്.

പോള നിറഞ്ഞതുമൂലം ജലഗതാഗതം വരെ തടസപ്പെട്ടിരുന്നു. കൊടൂരാറ്റിലെ പോളകള്‍ നീക്കം ചെയ്യുന്നതിനു നഗരസഭ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നതാണ്. പക്ഷേ ലക്ഷങ്ങള്‍ പദ്ധതികള്‍ക്കായി ചിലവഴിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് ആയില്ല. കോട്ടയത്തുനിന്നും ആലപ്പുഴയ്‌ക്കും മറ്റു വിവിധ സ്ഥലങ്ങളിലേക്കും ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതു കോടിമതയിലെ ബോട്ടു ജെട്ടിയില്‍നിന്നുമാണ്. കോടിമത പാലത്തിനു മുകളിലാണു പോളകള്‍ നിറഞ്ഞ് ആറ്റിലെ വെള്ളം പോലും കാണാനാവാത്ത രീതിയില്‍ കിടക്കുന്നത്. ബോട്ടു സര്‍വീസ് നടക്കേണ്ടതിനാല്‍ കൊടൂരാറ്റില്‍ കോടിമത പാലത്തിനു താഴെയുള്ള ഭാഗങ്ങളിലെ പോളകള്‍ നല്ലൊരു ശതമാനം നീക്കാനും അധികൃതര്‍ക്കു കഴിഞ്ഞിരുന്നു. പോളകള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ ആറ്റിലൂടെ സഞ്ചരിക്കാന്‍ പോലുമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.

കോടിമതയില്‍ നിലവിലുള്ള പാലത്തിനോടു ചേര്‍ന്നു പുതിയപാലം നിര്‍മിക്കുന്നതിനായി താത്കാലികമായി നിര്‍മിച്ച ബണ്ട് കാരണമാണു പോളകള്‍ താഴേക്ക് ഒഴുകിപ്പോകാത്തതെന്നും പറയപ്പെടുന്നു. മാസങ്ങള്‍ക്കു മുമ്പ് വള്ളങ്ങളും ബോട്ടുകളും സഞ്ചരിച്ചുകൊണ്ടിരുന്ന ജലപാത പൂര്‍ണമായും അടഞ്ഞുപോയ നിലയിലാണ്. പാലത്തിനു മുകള്‍ ഭാഗത്തെ പോള പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ ദിവസങ്ങളുടെ അധ്വാനം വേണ്ടിവരും. കൊടൂരാറ്റില്‍നിന്നും വാരിയെടുക്കുന്ന പോളകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനായി നഗരസഭ കോടിക്കണക്കിനു രൂപ മുടക്കി നിര്‍മിച്ച മാലിന്യപഌന്റും ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനരഹിതമാണ്. കൊടൂരാറ്റിലെ കോടിമത പാലത്തിനു മുകളിലുള്ള പോളകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഗതാഗതം പുനഃസ്ഥാപിക്കമെന്നും ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് എംല്‍എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുള്ളത്.

പോള വാരാനുളള യന്ത്രത്തിന്റെ വാടകയായി ദിവസം 1500 രൂപ നല്‍കണം. യന്ത്രം കൊണ്ടുവരാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പണം നല്‍കാമെന്ന് വളരെ വൈകി നഗരസഭ അറിയിച്ചതോടെയാണ് ഇന്ന് നടക്കുന്ന യോഗത്തിന്റെ പ്രസക്തിയേറിയത്. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് കഴിഞ്ഞകാലങ്ങളില്‍ തോട്ടില്‍നിന്ന് പോള വാരിയിരുന്നത്.

ആറ്റിലെ ഒഴുക്ക് നിലച്ചതോടെ പോള തോട്ടിലേക്ക് കയറി. ലോറികളില്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് മാലിന്യം കൊണ്ടുവന്ന് ആറ്റില്‍ ഒഴുക്കുന്നുണ്ട്. മഴ തുടങ്ങിയതോടെ തോട്ടില്‍ പെട്ടെന്ന് വെള്ളം പൊങ്ങി. വീടുകള്‍ക്കുളളില്‍വരെ മുട്ടറ്റം വെള്ളമുണ്ടായിരുന്നു. ഇതോടൊപ്പം മാലിന്യവും വീടുകളില്‍ കയറിതോടെ കനത്ത ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.