Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വയനക്കാവില്‍ തിരിതെളിയാന്‍ ദേവസ്വം ബോര്‍ഡ് കനിയണം

Janmabhumi Online by Janmabhumi Online
Jul 18, 2016, 09:26 pm IST
in Idukki
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞാര്‍: പുരാതനമായ കുടയത്തൂര്‍ വയനക്കാവ് ദേവീക്ഷേത്രത്തില്‍ പൂജയ്‌ക്ക് ദേവസ്വം ബോര്‍ഡ് പൂജാരിയെ നിയമിക്കാത്തതിനാല്‍ നിത്യപൂജ മുടങ്ങുന്ന സ്ഥിതിയില്‍. ക്ഷേത്രത്തിലെ മേല്‍ശാന്തി ആറു മാസം മുമ്പ് പ്രെമോഷനോടെ സ്ഥലം മാറി പോയതിനു ശേഷം പുതിയ മേല്‍ശാന്തിയെ ദേവസ്വം ബോര്‍ഡ് ഈ ക്ഷേത്രത്തിലേക്ക് നിയമിച്ചിട്ടില്ല. ബോര്‍ഡ് അധികാരികളോട് ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്നു വരും നാളെ വരും എന്ന മറുപടിയാണ് കിട്ടുന്നത്. ഗൗരവമുള്ള വിഷയത്തേയും ലാഘവത്തോടെയാണ് ബോര്‍ഡ് അധികാരികള്‍ സമീപിക്കുന്നത്. ക്ഷേത്ര ഉപദേശക സമിതിയാണ് പൂജ മുടങ്ങാതിരിക്കുവാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. സമീപ പ്രദേശങ്ങളിലെ ക്ഷേത്രത്തില്‍ നിന്നും നട തുറക്കുവാന്‍ പൂജാരിമാരെ എത്തിച്ച് ക്ഷേത്രം തുറന്നതിനു ശേഷം തിരികെ കൊണ്ടുവിടും. പിന്നീട് ക്ഷേത്രം അടക്കാറാകുമ്പോള്‍ വീണ്ടും മേല്‍ശാന്തിയെ കൂട്ടികൊണ്ട് വന്ന് നേദ്യം നടത്തി നട അടയ്‌ക്കും. ഇങ്ങനെ എത്ര നാള്‍ മുന്നോട്ടു പോകുവാന്‍ കഴിയും എന്നാണ് ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. കര്‍ക്കിടക മാസം ആരംഭിച്ചതിനാല്‍ അനേകം ഭക്തജനങ്ങളാണ് ആരാധനയ്‌ക്കായി എത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പൂജ നടത്തികൊടുക്കുവാന്‍ പൂജാരി ഇല്ലാത്ത അവസ് ഥയാണ്. ഒരു നേരം പൂജ ഉണ്ടായിരുന്ന ഇവിടെ രണ്ടു നേരത്തെ പൂജ നടത്തുവാനുള്ള അനുമതിക്ക് ഒരു ലക്ഷം രൂപ ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ കെട്ടിവെച്ചാണ് അനുമതി നേടിയത്. ഒരു ലക്ഷം രൂപ കെട്ടിവെച്ച് പൂജയ്‌ക്ക് അനുമതി നേടിയ ക്ഷേത്രത്തിനോടാണ് ദേവസ്വം ബോര്‍ഡ് കുറ്റകരമായ അലംഭാവം കാണിക്കുന്നത്. പൂജാകര്‍മ്മങ്ങള്‍ ചെയ്തിരുന്ന പൂജാരിയെ പകരം സംവിധാനം ഇല്ലാതെയാണ് സ്ഥലം മാറ്റിയത്. പൂജയ്‌ക്കായി പൂജാരിയെ നിയോഗിക്കാത്തതില്‍ ഭക്തജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പണം കൈപ്പറ്റുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്വവും ബോര്‍ഡ് അധികാരികള്‍ക്ക് ഇല്ലായെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്. ക്ഷേത്രത്തിലെ പൂജ മുടങ്ങാതിരിക്കുവാനുള്ള നടപടികള്‍ അടിയന്തിരമായി ദേവസ്വം ബോര്‍ഡ് അധികാരികള്‍ സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

India

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

India

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

India

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies