Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കര്‍ഷകരെ കബളിപ്പിച്ച് തടി മാഫിയ ഹൈറേഞ്ചില്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 09:24 pm IST
in Idukki

കട്ടപ്പന: വനനശീകരണവും ചന്ദനകൊള്ളയ്‌ക്കും പുറമെ കസ്തൂരിരംഗന്‍ പട്ടയം എന്നീ പ്രശ്‌നങ്ങളുടെ മറവില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ചുളുവിലയ്‌ക്ക് കൃഷിയിടങ്ങളില്‍ നിന്നും വാങ്ങി വന്‍തോതില്‍ വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടി കടത്തുന്നു. ദിനംപ്രതി ഹൈറേഞ്ചില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടികളാണ് മലയിറങ്ങുന്നത്. മാവ്, പ്ലാവ്, ആഞ്ഞിലി, മഹാഗണി, ഇയര്‍വാഗ, മരുത് തുടങ്ങി ലക്ഷക്കണക്കിന് വില വരുന്ന മരങ്ങളാണ് കര്‍ഷകരെ കമ്പളിപ്പിച്ച് ചുളുവിലയ്‌ക്ക് കടത്തുന്നത്. ഇതോടൊപ്പം കര്‍ശന നിയന്ത്രണങ്ങളുള്ള ഏലത്തോട്ടങ്ങളില്‍ നിന്നുപോലും ശിഖരം മുറിക്കലിന്റെയും മരങ്ങള്‍ കടപുഴകലിന്റെയും പേരില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് കടത്തി കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് തടി കടത്തികൊണ്ടുപോകുന്നത് എന്ന ആക്ഷേപമുണ്ട്. പാഴ് തടിയെന്ന പേരിലെടുക്കുന്നതും കാലാവധി കഴിഞ്ഞതുമായ പാസുമായിട്ടാണ് വണ്ടികളില്‍ തടികള്‍ കൊണ്ടുപോകുന്നത്. ഇത് കൈമടക്കിന്റെ ബലത്തില്‍ അളവിലേറെ തടികള്‍ കുത്തി നിറച്ച് തടി ലോറികള്‍ രാത്രി കാലങ്ങളില്‍ യാതൊരു ചെക്കിംഗുകളുമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. പുല്ലുപാറ, കമ്പംമെട്ട്, കട്ടപ്പന, വഴിക്കടവ്, ഊന്നുകല്‍, കുരുതിക്കളം എന്നിവിടങ്ങളിലാണ് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ വരെ ഇടുക്കി ഡാമിനു സമീപം വനം വകുപ്പിന്റെ പരിശോധനയും ഉണ്ട് എന്നാലും ഇവിടങ്ങളിലൂടെ രാത്രിയിലെത്തുന്ന ഏത് തടി ലോറികള്‍ക്കും നിശ്ചിത പടി നല്‍കിയാല്‍ യാതൊരു പരിശോധനയും കൂടാതെ ലക്ഷ്യ സ്ഥാനത്തെത്തിക്കാം. ഈ അനധികൃത മരം വെട്ടിനും തടി കടത്തലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്നത്. മരം മുറിക്കല്‍ കൊണ്ട് ഹൈറേഞ്ചിലെ കാലാവസ്ഥത്തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. കട്ടപ്പന, കുമളി, നെടുംങ്കണ്ടം, രാജാക്കാട്, ഉപ്പുതറ, കാഞ്ചിയാര്‍, ഇരട്ടയാര്‍, തുടങ്ങിയ മേഖലകളിലാണ് തടി മാഫിയ പിടി മുറുക്കിയിരിക്കുന്നത്. വന്‍ തുക കമ്മീഷന്‍ നല്‍കി ഏജന്റുമാരെ കയ്യിലെടുത്താണ് കര്‍ഷകരെ വഞ്ചിച്ച് വന്‍ തോതില്‍ മരങ്ങള്‍ വെട്ടി കടത്തുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പലയിടങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.