Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താമസക്കാരെ ഒഴിപ്പിക്കുന്നതിന് പിന്നില്‍ കളക്ടര്‍ക്ക് സ്ഥാപിത താല്‍പ്പര്യമെന്ന് നഗരസഭാ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:50 pm IST
in Kottayam

കോട്ടയം: മുള്ളന്‍കുഴി ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതിന് പിന്നില്‍ കലക്ടറുടെ സ്ഥാപിത താല്‍പ്പര്യം മാത്രമെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭാ അധികാരികളുടെ ശ്രമം. കാലപ്പഴക്കം മൂലം ഏറെ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകടാവസ്ഥയിലാണെന്നും അതിനാല്‍ താമസക്കാരെ അഞ്ച് ദിവസത്തിനകം ഒഴിപ്പിക്കണമെന്നും കാട്ടി ഈ മാസം ഒന്നിന് കലക്ടര്‍ നഗരസഭയ്‌ക്ക് കത്ത് നല്‍കിയിരുന്നു. ഒട്ടും വൈകാതെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് കാട്ടി നഗരസഭ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി. അപ്പോഴും ഇവിടുത്തെ സാധാരണക്കാരാ താമസക്കാര്‍ എവിടേക്ക് പോവുമെന്നോ, അവരെ എവിടെ പുനരധിവസിപ്പിക്കുമെന്നോ നഗരസഭ ഒട്ടും ആലോചിച്ചില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലും കലക്ടറുടെ താല്‍പ്പര്യപ്രകാരമാണ് താമസം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു നഗരസഭാ അധികാരികള്‍ വിശദീകരണം നല്‍കിയത്.മുള്ളന്‍കുഴിയിലെ പുനരധിവാസം സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന ചെയ്തത്. മണിക്കൂറുകള്‍ നീണ്ട യോഗത്തിലും ഇവിടുത്തെ താമസക്കാരെ എവിടെ പുനരധിവസിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ നഗരസഭ അധികാരികള്‍ക്കായില്ല.

നഗരസഭയുടെ ഉടമസ്ഥതയില്‍ മുള്ളന്‍കുഴിയില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മാണം ആരംഭിച്ചിട്ട് നാലുവര്‍ഷമാകുന്നു. 24 കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ പറ്റുന്ന ഫ്‌ളാറ്റിന്റെ വയറിങ്, ജലവിതരണം, സാനിറ്റേഷന്‍ അടക്കമുള്ള ജോലികള്‍ ഇനിയും അവശേഷിക്കുകയാണ്. പഴയ ഫ്‌ളാറ്റിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാവുമെന്നോ, ഇവരെ അവിടേക്ക് എന്ന് മാറ്റി താമസിപ്പിക്കാന്‍ കഴിയുമെന്നോ പറയാന്‍ പോലും നഗരസഭാ അധികാരികള്‍ക്ക് കഴിയുന്നില്ല.നിര്‍മാണം പൂര്‍ത്തിയായാല്‍ പോലും 24 കുടുംബങ്ങളെ മാത്രമാണ് ഇവിടെ പുനരധിവസിപ്പിക്കാന്‍ കഴിയുന്നത്. ഇവര്‍ ആരൊക്കെയെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് നഗരസഭ പറയുന്നത്. ബാക്കിയുള്ളവര്‍ സ്വമേധയാ എവിടേക്കെങ്കിലും മാറണമെന്നും ബാക്കിയുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടുമെന്നും പറയുമ്പോഴും ഇത് എപ്പോഴെന്നോ, എങ്ങനെയെന്നോ വ്യക്തമാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, നഗരസഭയുടെ ഉടമസ്ഥയില്‍ പലയിടത്തായി പൂട്ടി കിടക്കുന്ന കെട്ടിടങ്ങളില്‍ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന മുറയ്‌ക്ക് ഇവരെ മാറ്റി പാര്‍പ്പിക്കാമെന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇതു സംബന്ധിച്ചും തീരുമാനമായില്ല. താമസക്കാരില്‍ ഏറെ പേരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായതിനാല്‍ പട്ടികജാതി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്തായാലും, ഈ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്‌ക്ക് ഈ അറുപത്തിനാല് കുടുംബങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്ന കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടായി തീരുമാനമെടുക്കാന്‍ ഇന്നലെ നടന്ന കൗണ്‍സിലിന് കഴിഞ്ഞുവെന്ന് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.