Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതാണ് ഭാരതം നേരിടാവുന്ന ദുരവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:01 pm IST
in Vicharam

ബംഗ്ലാദേശില്‍ ഭീകരര്‍ നടത്തിയ പൈശാചികമായ കൂട്ടനരഹത്യ തങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക വായനക്കാരെ അറിയിച്ചുകൊണ്ട് മലയാളത്തിലെ രണ്ട് പ്രമുഖ ദിനപ്പത്രങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ (4-7-2016 തിങ്കളാഴ്ച) എഴുതുകയുണ്ടായി. രണ്ടു പത്രങ്ങളുടെയും എഡിറ്റോറിയലില്‍നിന്നും ഏതാനും വരികള്‍.

ഒന്നാമത്തെ പത്രം: ‘ധാക്കയിലെ കൂട്ടക്കൊല ഇന്ത്യയെയും ആശങ്കാകുലമാക്കുന്നു. ബംഗ്ലാദേശില്‍ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞ ഭീകരര്‍ ഇന്ത്യയിലേക്കും അവരുടെ കൈകള്‍ നീട്ടിയേക്കാം.’

രണ്ടാമത്തെ പത്രം: ‘മതഭീകരവാദത്തിന്റെ ദുഷ്ടഹസ്തം അടുത്തടുത്ത് വരികയാണെന്ന് ബംഗ്ലാദേശില്‍ നടന്ന കൂട്ടക്കുരുതി മുന്നറിയിപ്പ് തരുന്നു. ബംഗ്ലാദേശില്‍ പൊട്ടിമുളച്ചിരിക്കുന്ന ആ വിഷസസ്യത്തിന്റെ വേരുകള്‍ ഇന്ത്യയിലേക്കും നീളാം.’

രാജ്യത്തുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങളെ വര്‍ഗ്ഗീയതയോടോ ഭീകരവാദത്തോടോ സാദൃശ്യപ്പെടുത്താന്‍ ഒരുതരത്തിലും പറ്റുമായിരുന്നില്ല. എന്നിട്ടും അവയെ ഭൂരിപക്ഷ ഹിന്ദു വര്‍ഗ്ഗീയതയെന്നും തീവ്രവാദമെന്നും അസഹിഷ്ണുതയെന്നും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയും എഡിറ്റോറിയലുകള്‍ എഴുതുകയും ചെയ്ത് അവയെ സമൂഹമനസ്സില്‍ പുകച്ച് നിര്‍ത്തുകയും ചെയ്ത ഇതേ മാധ്യമങ്ങള്‍ കാപട്യം ഇനിയും മാറ്റാതെ യഥാര്‍ത്ഥ ഭീകരതയെക്കുറിച്ച് ആശങ്കാകുലരാകാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ പോലും അവര്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ ആലങ്കാരികത ശ്രദ്ധേയമാണ്. ആ കാപട്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മേല്‍കൊടുത്ത എഡിറ്റോറിയല്‍ വാചകങ്ങള്‍.

ബംഗ്ലാദേശില്‍ സാന്നിദ്ധ്യമുറപ്പിച്ച ഭീകരര്‍ ഭാരതത്തിലേക്കും അവരുടെ കൈകള്‍ നീട്ടിയേക്കാം എന്നും, മതഭീകരവാദത്തിന്റെ ദുഷ്ട ഹസ്തം അടുത്തടുത്ത് വരികയാണ് എന്നും ബംഗ്ലാദേശില്‍ പൊട്ടിമുളച്ച വിഷസസ്യത്തിന്റെ വേരുകള്‍ ഇന്ത്യയിലേക്കും നീളാം എന്നും പറയുന്നതുകൊണ്ട് പത്രാധിപര്‍ എന്താണുദ്ദേശിക്കുന്നത്?

സിറിയയില്‍ രൂപംകൊണ്ട ഭീകര സംഘടനയിലെ ആളുകള്‍ അവിടെനിന്നും ബംഗ്ലാദേശില്‍ എത്തി മനുഷ്യക്കുരുതി നടത്തിയെന്നും അവര്‍ ഇനി ഭാരതത്തിലേക്കും എത്തിയേക്കാം എന്നാണോ? അല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെയെങ്ങനെയാണ് ആ വേരുകള്‍ ഭാരതത്തിലേയ്‌ക്ക് നീളുന്നത്? പിന്നെയെങ്ങനെയാണ് ബംഗ്ലാദേശില്‍ സാന്നിദ്ധ്യം ഉറപ്പിച്ചശേഷം ഭാരതത്തിലേയ്‌ക്ക് കൈകള്‍ നീട്ടുന്നത്? അതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, സമാനമനസ്‌കരായ ആളുകള്‍ നമ്മുടെ രാജ്യത്ത്, നമ്മുടെ ഇടയില്‍ ഉണ്ട്. അവരിലൂടെയാണ് ഭീകരവാദം ഭാരതത്തില്‍ പടരുന്നത്.

അതേക്കുറിച്ച് ഒന്നും പറയാതെ ബംഗ്ലാദേശില്‍നിന്നും കൈകള്‍ നീട്ടിയേക്കാം, അവിടെ കിളിര്‍ത്ത വൃക്ഷത്തിന്റെ വേര് ഇന്ത്യയിലേക്കും നീളാം എന്നൊക്കെ പറയുന്ന കാപട്യം എന്തിന്? സിറിയയില്‍നിന്നും ബംഗ്ലാദേശ് വഴി വരുന്ന ഭീകരവാദത്തെ പ്രതിരോധിക്കാനും തുരത്തിയോടിക്കാനും ഭാരതം പ്രാപ്തമാണ്, അത് പുറത്തുനിന്ന് വരുന്നതാണെങ്കില്‍.

എന്നാല്‍ പുറത്തുനിന്ന് വരുന്നവയെ പ്രതിരോധിക്കാന്‍ സന്നാഹങ്ങളുമായി മുമ്പോട്ട് നോക്കി നില്‍ക്കുന്നയവസരത്തില്‍ നമ്മുടെ തൊട്ടുപുറകില്‍ നമ്മളോടൊപ്പം ഉണ്ടെന്ന് വിശ്വസിച്ചിരുന്നവര്‍ ശത്രുക്കള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നത് കണ്ടാല്‍ …..അതാണ് ഭാരതം നേരിടാവുന്ന ദുരവസ്ഥ.

ഭീകരവാദികളെക്കുറിച്ച് ആശങ്കകള്‍ അതി ഗംഭീരമായി അവതരിപ്പിച്ച ഇതേ മധ്യമങ്ങള്‍ തന്നെയായിരിക്കും രാജ്യത്തെ അന്വേഷണ സംവിധാനങ്ങള്‍ ഭീകരവാദമെന്ന പുകയുന്ന കനലിനെ കണ്ടെത്തി അവയെ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇരവാദവും മറ്റും പറഞ്ഞ് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നത്. ഇല്ലാത്ത വര്‍ഗ്ഗീയതയെപറ്റി മുഴുനീളെ ചര്‍ച്ച നടത്തി യഥാര്‍ത്ഥ വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനും വളരാനുള്ള വെള്ളവും വളവും കൊടുക്കുന്നതും ഇതേ മാധ്യമങ്ങളാണെന്നതാണ് ഒരേസമയം രസകരവും വേദനാജനകവുമായ വൈരുദ്ധ്യം.

ജോഷി ജി. ആചാരി

ചേര്‍ത്തല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.