Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളെന്ന ഖ്യാതി മോയന്‍സിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 12:32 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി രണ്ടാമതും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലിലാണ് വീണ്ടും ബഹുമതി തേടിയെത്തിയത്.

മോയന്‍സില്‍ യുപി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2528ഉം യു.പി. വിഭാഗത്തില്‍ 1158 വിദ്യാര്‍ത്ഥിനികളുമാണ് ഈ അധ്യനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്‌കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്‌കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൈവരിച്ചത്.

കോട്ടണ്‍ ഹില്‍ സ്‌കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്. മോയന്‍സില്‍ എക്കാലത്തും വിദ്യാര്‍ത്ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനം നടത്തുന്നത്.മോയന്‍സില്‍ ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകളുണ്ട്.

1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്്കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരുനൂറ്റാണ്ടിലെത്തി നില്‍ക്കുന്ന മോയന്‍സ് സ്‌കൂള്‍ പഠനത്തിലും വിദ്യാര്‍ത്ഥികളുടെ അച്ചടക്കപാലക്കാട്: സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബഹുമതി രണ്ടാമതും പാലക്കാട് ഗവ. മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. അധ്യയനവര്‍ഷമാരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടത്തിയ തലയെണ്ണലിലാണ് വീണ്ടും ബഹുമതി തേടിയെത്തിയത്.

മോയന്‍സില്‍ യുപി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 4526 വിദ്യാര്‍ത്ഥിനികളാണ് പഠിക്കുന്നത്. ഇതിനു പുറമെ പ്ലസ്ടു വിഭാഗത്തിലേക്ക് 840ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2528ഉം യു.പി. വിഭാഗത്തില്‍ 1158 വിദ്യാര്‍ത്ഥിനികളുമാണ് ഈ അധ്യനവര്‍ഷമെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പാലക്കാട് മോയന്‍ മോഡല്‍ സ്‌കൂള്‍ ഒന്നാമതെത്തുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പിന്തള്ളിയാണ് മോയന്‍ സ്‌കൂള്‍ ഇത്തവണയും ചരിത്രനേട്ടം കൈവരിച്ചത്.

കോട്ടണ്‍ ഹില്‍ സ്‌കൂളിലുള്ളതിനേക്കാള്‍ 141 കുട്ടികള്‍ അധികമുള്ളതാണ് മോയന്‍സിന് ഇത്തവണയും തുണയായത്. മോയന്‍സില്‍ എക്കാലത്തും വിദ്യാര്‍ത്ഥിനികള്‍ എണ്ണത്തില്‍ കൂടുതലുള്ളതിനാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് അധ്യനം നടത്തുന്നത്.മോയന്‍സില്‍ ആദ്യത്തെ ഷിഫ്റ്റ് രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 12.30നാണ് അവസാനിക്കുക. തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റ് 12.30ന് തുടങ്ങി വൈകീട്ട് നാലരയോടെ അവസാനിക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബയോളജി സയന്‍സ്, ഹ്യമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് തുടങ്ങിയ വിഷയങ്ങൡ ഏഴു ബാച്ചുകളുണ്ട്.

1918ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജില്ലയുടെ അഭിമാനമായ മോയന്‍ സ്്കൂള്‍ ശതാബ്ദിയുടെ നിറവിലെത്തി നില്‍ക്കുകയാണ്. ഒരുനൂറ്റാണ്ടിലെത്തി നില്‍ക്കുന്ന മോയന്‍സ് സ്‌കൂള്‍ പഠനത്തിലും വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിലും ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന്‍ നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്‌കൂളിന്റെ പേരാണ്.

അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എണ്‍പതിലധികം ഡിവിഷനുകളിലായിട്ടാണ് പഠനം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തിക്കിത്തിരക്കുന്ന വിദ്യാലയത്തിലെ 1300ഓളം വരുന്ന യുപി വിദ്യാര്‍ത്ഥികളെ റോഡിനപ്പുറത്തുള്ള മോയന്‍സിന്റെതന്നെ മോയന്‍ എല്‍പി സ്‌കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോഴും അധികൃതരില്‍ നിലനില്‍ക്കുന്നുണ്ട്.

ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണറിയുന്നത്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റിംഗ് സമ്പ്രദായം തുടരുന്ന അപൂര്‍വ്വം സ്‌കൂളുകളിലൊന്നായ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തലയെടുപ്പോടെ പാലക്കാടിന് മാതൃകയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളെന്ന ഖ്യാതി മോയന്‍സിന്‌

ത്തിലും ജില്ലയിലെ മറ്റുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥിനികള്‍ ഹയര്‍ സെക്കണ്ടറി തലത്തിലേക്കുള്ള വിദ്യാലയങ്ങള്‍ക്കുള്ള ആദ്യ ഓപ്ഷന്‍ നല്‍കുന്നതും പാലക്കാട് ഗവ.മോയന്‍സ് സ്‌കൂളിന്റെ പേരാണ്.

അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എണ്‍പതിലധികം ഡിവിഷനുകളിലായിട്ടാണ് പഠനം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി തിക്കിത്തിരക്കുന്ന വിദ്യാലയത്തിലെ 1300ഓളം വരുന്ന യുപി വിദ്യാര്‍ത്ഥികളെ റോഡിനപ്പുറത്തുള്ള മോയന്‍സിന്റെതന്നെ മോയന്‍ എല്‍പി സ്‌കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോഴും അധികൃതരില്‍ നിലനില്‍ക്കുന്നുണ്ട്.

ജിഎംഎംഎല്‍പിയുടെ നിലവിലുള്ള 25സെന്റ് വിസ്തൃതിയില്‍ എല്‍ ആകൃതിയിലുള്ള ഓടിട്ട പഴയ കെട്ടിടത്തിനും 55ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണറിയുന്നത്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റിംഗ് സമ്പ്രദായം തുടരുന്ന അപൂര്‍വ്വം സ്‌കൂളുകളിലൊന്നായ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തലയെടുപ്പോടെ പാലക്കാടിന് മാതൃകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.