Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട നിര്‍മ്മാണത്തില്‍ അശാസ്ത്രീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 07:30 am IST
in Thiruvananthapuram

എസ്. കൃഷ്ണകുമാര്‍

വിഴിഞ്ഞം: ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിമുറിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴും പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഓട, റോഡ് നവീകരണവും വികസനവും എന്നത് മറയാക്കി അടയ്‌ക്കുകയായിരുന്നു. എന്നിട്ട് ഓടകള്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ വസ്തുവില്‍ വേണ്ടപ്പെട്ടവര്‍ക്ക് കെട്ടിടങ്ങളും കടകളും പണിയാന്‍ മൗനാനുവാദവും നല്‍കി. കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നപ്പോള്‍ മഴവെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ ചെറിയ മഴയത്ത് പോലും വലിയ വെള്ളക്കെട്ടുള്ള സ്ഥലമായി ഈ പ്രധാന ജംഗ്ഷന്‍ മാറുകയുണ്ടായി.

ബാലരാമപുരം, കോട്ടുകാല്‍, പഞ്ചായത്തുകളുടേയും വിഴിഞ്ഞം നഗരസഭയുടേയും അതിര്‍ത്തികള്‍ സംഗമിക്കുന്ന ഒരു പ്രധാന ജംഗ്ഷനാണിത്. വിഴിഞ്ഞം തുറമുഖ പദ്ധതിയോടു ബന്ധപ്പെട്ട് ഏറ്റവും വികസന സാധ്യതയുള്ള പ്രദേശം കൂടിയാണിത്. അതു കൊണ്ട് തന്നെ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാ

ഉച്ചക്കട-ചപ്പാത്ത് റോഡ് ഓട നിര്‍മ്മാണത്തിനായി വെട്ടിപൊളിച്ച നിലയില്‍

ശ്വത പരിഹാരം ഉണ്ടാകണമെന്ന് പൊതുജനം പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പൊതുജന സംസാരം. ഉച്ചക്കടയിലെ ഓടനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ഏകദേശം 3.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പണി ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

ഉച്ചക്കട ജംഗ്ഷനിലെ ഓട നിര്‍മ്മാണത്തിനായി നിലവില്‍ കുഴിച്ചിരിക്കുന്ന ഓടയ്‌ക്ക് ആവശ്യത്തിന് വെള്ളം കടത്തിവിടാനുള്ള ശേഷി ഇല്ല എന്ന് സാധാരണക്കാന് പോലും മനസ്സിലാകും. ഏകദേശം 200 മീറ്ററോളമാണ് ഓടയുടെ ആകെ നീളം. യാതൊരു വിധ മുന്നറിപ്പുകളും കൂടാതെയാണ് പുന്നക്കുളം ചപ്പാത്ത് റോഡിനെ മുറിച്ചിരിക്കുന്നത്. താത്ക്കാലികമായി ബൈക്ക് യാത്രക്കാര്‍ക്ക് കടന്നു പോകാനായി സ്ഥാപിച്ചിരിക്കുന്ന ഷീറ്റുകള്‍ ഏത് നിമിഷവും അപകടം ഉണ്ടാക്കുന്ന നിലയിലാണ്. നിലവില്‍ ഈ ഓടയുടെ നിര്‍മ്മാണം കോണ്‍ക്രീറ്റ് കമ്പികള്‍ ഉപയോഗിക്കാതെയാണ് ചെയ്യുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഭാവിയില്‍ വെള്ളത്തിലൂടെ ഒഴുകി വരുന്ന കുറച്ച് മാലിന്യങ്ങള്‍ അടിഞ്ഞാല്‍ തന്നെ ഓടയുടെ ഉപയോഗം ഇല്ലാതെയാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഓടയിലൂടെ ഒഴുകി വരുന്ന വെള്ളം കടത്തിവിടുന്നതാകട്ടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കും.

രണ്ട് ഹൈസ്‌ക്കൂളുകളിലേക്കും മറ്റ് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പല സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബസുകളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന ഒരു പ്രധാന പാതയാണിത്. എന്നിട്ടും അടിയന്തരമായി പണി പൂര്‍ത്തിയാക്കാന്‍ പോലും വേണ്ടപ്പെട്ടവര്‍ തയാറാകുന്നില്ല. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ എവിടെയാണ് നിറുത്തുന്നത് എന്ന കാര്യത്തില്‍ പോലും ഒരു നിശ്ചയവുമില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.

താത്ക്കാലിക ഓട നിര്‍മ്മാണമെന്ന സംവിധാനത്തിനായിട്ടാണ് കോടികള്‍ പാഴാക്കുന്നത്. മറ്റൊരു വിവരമാണ് ഏറെ രസകരം. ഇതേ സ്ഥലത്ത് കുറച്ചു കൂടി വലിയ ഓട നിര്‍മ്മിക്കാനുള്ള പുതിയയൊരു പദ്ധതിയുടെ ഫയല്‍ ഇപ്പോള്‍ തന്നെ അധികാരികളുടെ മുന്നിലുണ്ടത്ര! കോടികള്‍ കീശയിലാക്കാന്‍ മറ്റൊരു തന്ത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് പുരോഹിതന്മാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.