Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് പദ്ധതി: പാലക്കാട് നഗരസഭക്ക് 50.5 കോടിഒന്നാം വാര്‍ഷികം ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 01:26 pm IST
in Palakkad

പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയില്‍ പാലക്കാട് നഗരസഭക്ക് 50.49കോടി. പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഇന്ന് വൈകുന്നേരം 3 ന് ടൗണ്‍ഹാളില്‍ എംബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.

2015-2016 സാമ്പത്തിക വര്‍ഷത്തെ 10 കോടി രൂപയാണ് ശുദ്ധ ജല വിതരണരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ലഭിച്ചത്. നഗരവാസികള്‍ക്ക് എല്ലാ സമയത്തും തുല്യഅളവില്‍ ശുദ്ധജലം എത്തിക്കുന്നതിനായി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. മലമ്പുഴ ശുദ്ധീകരണ പ്ലാന്റ് മുതല്‍ മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് വരെ 600 മി.മീ. ഡയമീറ്ററുള്ള പുതിയ ഡക്ടൈല്‍ അയേണ്‍ പൈപ്പുകള്‍ 2.6 കി.മീ ദൈര്‍ഘ്യത്തില്‍ സ്ഥാപിക്കാന്‍ 8.2 കോടി, പുത്തൂര്‍ ചന്ത ജംഗ്ഷന്‍ മുതല്‍ വടക്കന്തറ പോലീസ് ക്വാട്ടേഴ്‌സ് വരെ 600 മി.മീ ഡക്ടില്‍ അയേണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ 3 കോടി, മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് മുതല്‍ കല്‍മണ്ഡപം പമ്പിംഗ് മെയിന്‍ വരെ 450 മി.മീ ഡക്ടില്‍ അയേണ്‍ പൈപ്പുകള്‍ 4.65 കി.മീ ദൈര്‍ഘ്യത്തില്‍ സ്ഥാപിക്കാന്‍ 3.8കോടി എന്നിങ്ങനെയാണ് പദ്ധതി.

നഗരത്തിലെ പാരമ്പര്യ കുടിവെള്ള സ്രോതസ്സുകള്‍ വലിയ തോതില്‍ മലിനമാകുകയും ഉപയോഗശൂന്യമാകുകയും ചെയ്യുന്നുണ്ട്. നഗരത്തിന് ഇതുവരെ അപരിചിതമായ കക്കൂസ് മാലിന്യം – മലിനജലം സംസ്‌ക്കരണത്തിന് വികേന്ദ്രീകൃത സംസ്‌കരണശാലകള്‍ സ്ഥാപിക്കുന്നതിനും നഗരസഭ ഉദ്യേശിക്കുന്നു. മലിനജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിനുമായി 9.75കോടി രൂപയാണ് അനുവദിച്ചു കിട്ടിയത്. ഇതിനായുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്‌ക്കരണശാലകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതിന് കാല്‍ നടപാതകളും, ഫുട് ഓവര്‍ ബ്രിഡ്ജുകളും, സൈക്കിള്‍ ട്രാക്കുകളും നിര്‍മ്മിക്കുന്നതിനാണ് നഗരസഭ പ്രാധാന്യം കൊടുക്കുന്നത്. കൂടാതെ നൂറടി റോഡിനെ അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി റോഡിനിരുവശവും ഫുട്പാത്ത്, ഡ്രൊയിനേജ്, സൈക്കിള്‍ ട്രാക്ക്, വിശ്രമകേന്ദ്രങ്ങള്‍ കിയോസ്‌ക്കുകള്‍ മുതലായവ സ്ഥാപിക്കുന്നതിനും അമൃത് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. നഗര ഗതാഗതത്തിനായി 17.42 കോടിരൂപയാണ് അനുവദിച്ചു കിട്ടിയത്.

നൂറടി റോഡില്‍ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും 10 കോടി, ടിബി റോഡില്‍ റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിന് എസ്‌ക്കലേറ്റര്‍ സംവിധാനം 2കോടി, മോയന്‍ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്നും മോയന്‍സ് എല്‍പി സ്‌ക്കൂളിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, പിഎംജി ഹയ്യര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്നും വിക്ടോറിയകോളേജിന് മുന്നിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, മിഷന്‍സ്‌ക്കൂളില്‍ നിന്നും മുനിസിപ്പല്‍ ജംഗ്ഷനിലേക്ക് ഫുട് ഓവര്‍ ബ്രിഡ്ജ് 50ലക്ഷം, വിക്ടോറിയകോളേജ് – അഞ്ചുവിളക്ക് – സുല്‍ത്താന്‍പേട്ട കാല്‍നടപ്പാത 3.92കോടി. നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കുന്നതിന് ഡ്രെയിനേജുകള്‍ നിര്‍മ്മിക്കുകയും തോടുകള്‍ നവീകരിക്കുന്നതിനുമായി 8.54കോടിരൂപയാണ് അനുവദിച്ചു കിട്ടിയത്.

കല്‍വാക്കുളം റോഡ് 1.54കോടി, മണപ്പുള്ളിക്കാവ് തിരുനെല്ലായി പുഴ വരെ ഡ്രെയിന്‍ വീതി കൂട്ടിപാലം നിര്‍മ്മിക്കല്‍ 2കോടി, ശകുന്തള ജംഗ്ഷന് ചുറ്റുമുള്ള(ഇന്ദ്രാണി നഗര്‍ വഴി)ഡ്രെയിനേജുകള്‍ നവീകരിക്കല്‍ 2കോടി, നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സെക്കണ്ടറി ഡ്രെയിന്‍ നിര്‍മ്മാണം(അരയകുളം, പറക്കുന്നം, നരിക്കുത്തി, ശ്രീരാമപാളയം, കള്ളിക്കാട്, കരീം നഗര്‍, ന്യുകോളനി എന്നീ മുന്‍ഗണനാ ക്രമത്തില്‍)3.കോടി, കോട്ടമൈതാനം നവീകരണം 1.5കോടി, രമാദേവി നഗര്‍ പാര്‍ക്ക് നവീകരണം 33.5ലക്ഷം, ഈശ്വര്‍ ഗാര്‍ഡന്‍ പാര്‍ക്ക് നവീകരണം 40ലക്ഷം, മുനിസിപ്പാലിറ്റി ട്രാഫിക്ക് പാര്‍ക്ക് പുനരുദ്ധാരണം 26.5ലക്ഷം, വിക്ടോറിയകോളേജിന് പുറകിലുള്ള പാര്‍ക്ക് 78 ലക്ഷം, കാസിം കോളനി പാര്‍ക്ക് 50ലക്ഷം, ഐശ്വര്യനഗര്‍ പാര്‍ക്ക് 50ലക്ഷം, ഡോ.കൃഷ്ണസ്വാമി പാര്‍ക്ക് ഉള്‍പ്പെടെ പാര്‍ക്കുകള്‍ 50ലക്ഷം എന്നിവയും നടപ്പാക്കും.നൂറടിറോഡില്‍ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും 3 കോടി, കല്‍വാക്കുളം തോട് പുനരുദ്ധാരണം ഒരു കോടി, കോട്ടമൈതാനം ഒരു കോടി, രമാദേവിനഗര്‍ പാര്‍ക്ക് 33.5ലക്ഷം, ഈശ്വര ഗാര്‍ഡന്‍ പാര്‍ക്ക് 40ലക്ഷം, മുനിസിപ്പാലിറ്റി ട്രാഫിക്ക് പാര്‍ക്ക് 26.5ലക്ഷം എന്നിവ ഉടനെ ചെയ്തു തീര്‍ക്കും. നഗരസഭ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സദ്ഭരണം ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട സേവനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പരിഷക്കാരങ്ങള്‍ അമൃത പദ്ധതിയുടെ ഭാഗമായി ചെയ്യുന്നു. നഗരസഭയില്‍ ഇ-ഗവേര്‍ണന്‍സ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. നഗരസഭ വെബ്‌സൈറ്റ് പുതുക്കി നഗരസഭയുടെ എല്ലാ സേവനങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്ന രീതിയിലുമാണ് പുതുക്കിയിരിക്കുന്നത്. നഗരസഭയുടെ സേവനങ്ങളെ പറ്റിയുള്ള പരാതികളും തെരുവുവിളക്കുകളെകുറിച്ചുള്ള പരാതികളും വെബ് സൈറ്റിലൂടെ നഗരസഭാ ഭരണാധികാരികളെ അറിയിക്കാവുന്നതാണ്. ംംം.ുമഹമസസമറാൗിശര ുമഹശ്യേ.ശി എന്ന വിലാസത്തില്‍ സേവനങ്ങള്‍ ലഭ്യമാണെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.