Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അടിസ്ഥാനവില കൂട്ടിയെഴുതാന്‍ രഹസ്യ നിര്‍ദ്ദേശം: സ്ഥലം രജിസ്‌ട്രേഷന്‍ ചെലവേറിയതാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 11:02 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥലത്തിന്റെ അടിസ്ഥാന വില മുപ്പത് ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ നിര്‍ദ്ദേശം വസ്തു രജിസ്‌ട്രേഷന്‍ ചെലവേറിയതാക്കും. നിരക്ക് വര്‍ധിപ്പിച്ചതിന്റെ ജനരോഷത്തില്‍ നിന്ന് രക്ഷനേടാന്‍ രേഖാമുലം നിര്‍ദ്ദേശം നല്‍കാതെ വകുപ്പ് മേധാവികള്‍ക്ക് വാക്കാല്‍ രഹസ്യ നിര്‍ദ്ദേശം നല്‍കുകയാണ് ബന്ധപ്പെട്ട വകുപ്പ് ചെയ്തിരിക്കുന്നത്. ജില്ലാ രജിസ്ട്രാര്‍ മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിവില കൂട്ടി വരുമാനം വര്‍ധിപ്പിക്കണമെന്ന് സബ്ര്‌രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സ്ഥലവില കൂട്ടിയെഴുതണമെന്ന് ആധാരമെഴുത്തുകാ രോട് സബ്‌രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ഥല വില കൂട്ടിയെഴുതിയില്ലെങ്കില്‍ ആധാരം ഉടമക്ക് മൂന്നിരട്ടി വരെ പിഴയടക്കാനുള്ള നോട്ടീസ് അയക്കാനാണ് നീക്കം. ഫ്‌ളാറ്റുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന തുക ഇരട്ടിയായി വര്‍ധിപ്പിക്കും. മറ്റ് കെട്ടിടങ്ങള്‍ക്ക് നിലവിലെ ഫീസിനോട് ആയിരം രൂപകൂടി ചേര്‍ത്ത് ചതുരശ്ര അടിക്ക് വില നിശ്ചയിക്കണം. ആധാരമുടമക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ പുയിയ നീക്കം.

2010 ലാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. ഓരോ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു അന്ന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സ്ഥലത്തിന്റെ ന്യായവില സംബന്ധിച്ച് അശാസ്ത്രീയമായ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ രഹസ്യമായി ന്യായവില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. വിലനിര്‍ണയം പഠിക്കാന്‍ പുതിയ സമിതിയെ നിയമിക്കണമെന്നും അടിസ്ഥാനവില പുന:പരിശോധിക്കണമെന്നുമാണ് ആധാരമെഴുത്തുകാര്‍ ആവശ്യപ്പെടുന്നത്. ചില മേഖലകളില്‍ യഥാര്‍ത്ഥവിലയെക്കാള്‍ വളരെ കൂടുതലാണ് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില. ഒരുവര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ ന്യായവില അന്‍ പത് ശതമാനത്തോളം വര്‍ദ്ധനവ് വരുത്തിയത്. ഇത് പരിഗണിക്കാതെ മുപ്പത് ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ ഭുമിവില ചില സ്ഥലങ്ങളില്‍ വിപണിവിലയെക്കാള്‍ ഉയരാനും സാധ്യതയുണ്ട്. അടിസ്ഥാന വില വര്‍ദ്ധനവ് സംബന്ധിച്ച് ഔദ്യോഗിക ഓഡര്‍ നിലവിലില്ലാത്തതിനാല്‍ സര്‍ക്കാരിന് നേട്ടമുണ്ടാകാനുള്ള സാധ്യത കുറവാണ്.

വര്‍ദ്ധിപ്പിച്ച മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് രജിസ്ട്രാര്‍ക്ക് നിര്‍ബന്ധം പിടിക്കാനും സാധിക്കില്ല. ഏതെങ്കിലും സ്ഥലമുടമ കോടതിയെ സമീപിച്ചാലും പ്രശ്‌നമാണ്. പുതിയ നിര്‍ദ്ദേശം ഇടനിലക്കാരും രജിസ്ട്രാര്‍മാരും തമ്മിലുള്ള വിലപേശലിനും ഒത്തുകളിക്കുമിടയാക്കാനുള്ള സാധ്യതയുമുണ്ട്. അഴിമതി ഉദ്യോഗസ്ഥതലത്തിലെത്തിക്കാനേ ഇപ്പോഴുള്ള സര്‍ക്കാര്‍ തീരുമാനം കൊണ്ട് സാധിക്കുകയുള്ളു. ജനാധിപത്യത്തെ അട്ടിമറിച്ച് ഉദ്യോഗസ്ഥരാജ് കൊണ്ടുവരാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

India

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

India

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

India

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

നാരങ്ങ പറിച്ചതിന് 12കാരനെ തല്ലിക്കൊന്നു, പ്രതികള്‍ കസ്റ്റഡിയില്‍

സുവേന്ദുവിന്റെ പിഎയുടെ കൊലപാതകം; ഒരു കോടിയുടെ ക്വട്ടേഷന്‍

ചൈനീസ് ചാരവൃത്തി, യുഎസ് മേയര്‍ ഐലീന്‍ വാങ് രാജിവച്ചു

കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെടണം? ജി. സുകുമാരന്‍ നായര്‍

‘എന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി നിയമസഭയില്‍ പ്രസംഗിച്ചു’; ആത്മകഥയില്‍ വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍

അടിയന്തര ഇടപെടലുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; പിഎംഎംഎസ്‌വൈ; 4.75 കോടി അനുവദിച്ചു, ഒരു കോടി കൈമാറി

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

സംസ്ഥാനത്ത് ശക്തമായ മഴ ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.