Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം പദ്ധതിക്കായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമറുകള്‍ മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 11:03 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കാട്ടാക്കടയില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമറുകള്‍ അവിടെനിന്ന് മാറ്റാന്‍ നീക്കം. വിഴിഞ്ഞം പദ്ധതി ലക്ഷ്യമിട്ട് കാട്ടാക്കടയില്‍ സ്ഥാപിച്ച 220 കെവി സബ്‌സ്‌റ്റേഷന്റെ കമ്മീഷനിങ്ങ് വൈകുന്നതിനിടെയാണ് ഇവിടെ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമറുകള്‍ ഇടമണ്‍ സബ് സ്‌റ്റേഷനിലേക്ക് മാറ്റുവാന്‍ രഹസ്യനീക്കം നടക്കുന്നത്. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ അവസാന കാലത്ത് കിള്ളി പുതുവയ്‌ക്കലില്‍ നിര്‍മ്മാണം ആരംഭിച്ച 220 കെവി സബ്‌സ്‌റ്റേഷനിലെ 200 എംവിഎ ശേഷിയുള്ള മൂന്ന് ട്രാന്‍സ്‌ഫോമറുകളാണ് ഇടമണിലേക്ക് കൊണ്ടുപോകുന്നത്.

സബ് സ്‌റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കമ്മീഷന്‍ ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പോത്തന്‍കോട് നിന്ന് കാട്ടാക്കട സബ്‌സ്‌റ്റേഷനിലേക്കു 220 കെവി ലൈന്‍ വലിക്കുന്നത് ഇതുവരെ എങ്ങുമെത്തിയില്ല. ടവറുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വസ്തു ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരങ്ങളെ സംബന്ധിച്ച തര്‍ക്കവും ഇടയ്‌ക്ക് വന്ന കേസുകളും കരാറുകാരന്‍ കരാര്‍ ഉപേക്ഷിച്ചതുമാണ് ലൈന്‍ വലിക്കുന്ന പണികള്‍ തടസ്സപെടാന്‍ കാരണമായത്. ലൈന്‍ വലിക്കാനുള്ള കൂറ്റന്‍ ടവറുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായെങ്കിലും കേസുകളുടെ ഭാഗമായി കരാറുകാരന്‍ കരാര്‍ ഉപേക്ഷിച്ചത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. വീണ്ടും ടെണ്ടര്‍ ചെയ്‌തെങ്കിലും ആരും ടെണ്ടര്‍ ഏറ്റെടുത്തില്ല. ഈമാസം 22ന് വീണ്ടും ലൈന്‍ വലിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിരിക്കെയാണ് ട്രാന്‍സ്‌ഫോമറുകള്‍ മറ്റൊരു സബ് സ്‌റ്റേഷനിലേക്ക് മാറ്റുന്നത്.

നാല് ട്രാന്‍സ്‌ഫോമറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. മൂന്നെണ്ണം അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഒരെണ്ണം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതും. നഗരത്തിലേക്ക് ഉള്‍പ്പടെ വൈദ്യുതി എത്തിക്കുന്നത് പോത്തന്‍കോട്, ഇടമണ്‍ സ്‌റ്റേഷനുകളില്‍ നിന്നാണ്. ഇടമണ്‍ സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായതിനാല്‍ നഗരത്തില്‍ പലപ്പോഴും വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നു. ഇത് പരിഹരിക്കാനാണ് കാട്ടാക്കട സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള ട്രാന്‍സ്‌ഫോമറുകള്‍ ഇളക്കി ഇടമണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്നതെന്നാണ് അറിയുന്നത്.

തടസ്സങ്ങള്‍ മാറ്റി കാട്ടാക്കട 220 കെവി സബ്‌സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതിരിക്കെ ഇവിടുത്തെ ട്രാന്‍സ്‌ഫോമറുകള്‍ കൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതുമൂലം സബ്‌സ്‌റ്റേഷന്റെ നിലനില്‍പിനെ കുറിച്ച് തന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ലൈന്‍ വലിക്കുന്ന ജോലികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇതിലെ തടസ്സങ്ങള്‍ നീങ്ങിയാല്‍ അഞ്ചു വര്‍ഷം മുമ്പ് ശിലാസ്ഥാപനം നടത്തിയ സ്‌റ്റേഷന്‍ കമ്മീഷന്‍ ചെയ്യാനാവും. പുതിയ സാഹചര്യത്തില്‍ ലൈന്‍ വലിക്കുന്ന പണികള്‍ പൂര്‍ത്തിയായാലും പുതിയ ട്രാന്‍സ്‌ഫോമറിനായി കാത്തിരിപ്പ് വേണ്ടിവരും. ഇതോടെ സബ് സ്‌റ്റേഷന്‍ കമ്മീഷനിംഗ് അനന്തമായി നീളും. അതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

Editorial

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

Article

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

India

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

Kerala

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.