Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സീബ്രാ ലൈനുകള്‍ ഇല്ലാതെ റോഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:15 pm IST
in Kottayam

ഗാന്ധി സ്‌ക്വയറിന് സമീപമുള്ള മാഞ്ഞുതുടങ്ങിയ സീബ്രലൈനില്‍കൂടി റോഡ് മുറിച്ച് കടക്കാന്‍
ബുദ്ധിമുട്ടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍

കോട്ടയം: മരാമത്ത് വകുപ്പിന്റെ അനാസ്ഥ തുടരുന്നു സീബ്രാ ലൈനുകള്‍ ഇല്ലാതെ റോഡുകള്‍. നഗരത്തിലെ പ്രധാന പാതകളില്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തതിനാല്‍ കാല്‍നട യാത്രക്കാരും വിദ്ധ്യാര്‍ത്ഥികളും റോഡ് മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നേതന്നെ നഗരത്തിലും സമീപ റോഡുകളിലുമായി കൂടുതല്‍ സ്ഥലങ്ങളില്‍ സീബ്രാ ലൈനുകള്‍ വരയ്‌ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ അധികൃതര്‍ ഈ പ്രശ്‌നത്തിന് വേണ്ടരീതിയില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നില്ലായെന്ന് ജനങ്ങള്‍ പരാതി പറയുന്നത്. മഴക്കാലം കൂടി എത്തിയതോടെ തിരക്കേറിയ റോഡുകളില്‍ നേരത്തേ വരച്ചിരുന്ന സീബ്രാ ലൈനുകള്‍ കാണാനാവാത്ത സ്ഥിതിയാണ്. വിദ്ധ്യര്‍ത്ഥികളും കാല്‍നടയാത്രക്കാരും കൂടുതല്‍ സമയമെടുത്താണു തിരക്കേറിയ സമയങ്ങളില്‍ റോഡ് മുറിച്ച്കടക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചിരിക്കുന്ന പോലീസുകാരാണു നിലവില്‍ ഒട്ടുമിക്ക ജംഗ്ഷനുകളിലും കാല്‍നട യാത്രികരെ റോഡ് മുറിച്ച്കടക്കാന്‍ സഹായിക്കുന്നത്.

നഗരത്തിലെ പ്രധാന ജംഗ്ഷനുകളായ ഗാന്ധിസ്‌ക്വയര്‍, ബേക്കര്‍ ജംങ്ഷന്‍ തുടങ്ങിയ ഇടങ്ങളിലെ സീബ്രാ ലൈനുകളാണു മാഞ്ഞുതുടങ്ങിയത്. എം.സി. റോഡില്‍ ബേക്കര്‍ ജംങ്ഷന്‍ മുതല്‍ കുമാരനല്ലൂര്‍വരെയെങ്കിലും സീബ്രാ ലൈനുകള്‍ വരയ്‌ക്കണമെന്നാണു പ്രധാന ആവശ്യം. തിരക്കേറിയ ഈ റോഡില്‍ നിലവില്‍ സീബ്രാലൈനുകളില്ല. റോഡ് നവീകരണം നടക്കുകയാണെങ്കിലും കാല്‍നട യാത്രികരുടെ സൗകര്യാര്‍ത്ഥം സീബ്രാ ലൈനുകള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്. സിഎംഎസ് ഹൈസ്‌കൂളിന് മുന്‍പിലെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയതിനാല്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ജീവന്‍പണയം വച്ചാണ് റോഡ് മറികടക്കുന്നത്. അമിതവേഗതയിലൂടെ വാഹനങ്ങള്‍ പോകുന്ന ഈ റോഡിലൂടെ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കുന്നത് നിത്യസംഭവമാണ്. സ്‌കൂള്‍ സമയം ആരംഭിക്കുമ്പോഴും സ്‌കൂള്‍ വിടുമ്പോളും വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ പോലീസിന്റെ സഹായം ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് നിര്‍ത്തിയിരിക്കുകയാണ്. ഇത് പുനരാരംഭിക്കണമെന്നും സീബ്രാലൈന്‍ തെളിച്ച് വരയ്‌ക്കണമെന്നുമാണ് നാട്ടുകാരും രക്ഷകര്‍ത്താക്കളും ആവശ്യപ്പെടുന്നത്. ചൂട്ടുവേലി, എസ്.എച്ച്. മൗണ്ട്, കുമാരനല്ലൂര്‍ ഭാഗങ്ങളിലും സീബ്രാ ലൈനുകള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ദിവസവും നൂറു കണക്കിന് ആളുകള്‍ എത്തുന്ന നാഗമ്പടം ബസ് കാത്തിരിപ്പിനു മുന്‍പിലും സീബ്രാ ലൈനുകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ട്രെയിനിനും െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിലും വന്നിറങ്ങുന്ന യാത്രികര്‍ റോഡ് മുറിച്ച്കടക്കാന്‍ നന്നേ വിഷമിക്കുന്നു. നഗരത്തിലെ റോഡുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന യാത്രികരാണ് റോഡ് മുറിച്ച് കടക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതില്‍ ഏറെയും. സീബ്രാ ലൈനുകള്‍ എവിടെയെന്ന് ഇത്തരക്കാര്‍ക്ക് അറിയില്ലാത്തതിനാല്‍ ഏതു വിധേയേനയും റോഡ് മുറിച്ച്കടക്കാന്‍ ശ്രമിക്കുന്നത് അപകടത്തിനും കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.