Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരാതികള്‍ വ്യാപകം സ്റ്റോപ്പുകളില്‍ നിര്‍ത്താതെയും പാസിന്റെ പേരിലും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ച് ചില സ്വകാര്യ ബസ്സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:39 pm IST
in Kannur

കണ്ണൂര്‍: സ്റ്റോപ്പുകളില്‍ നിര്‍ത്താതെയും പാസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചും ചില സ്വകാര്യ ബസ്സുകള്‍. വിദ്യാര്‍ത്ഥികള്‍ കൂടുതലുളള സ്റ്റോപ്പുകളില്‍ സ്വകാര്യ ബസ്സുകള്‍ നിര്‍ത്താതെ പോകുന്ന കാഴ്ച ജില്ലയുടെ പല ഭാഗത്തും പതിവു കാഴ്ചയാകുന്നു. മാത്രമല്ല ഇതുവരെ വിതരണം ചെയ്തിട്ടില്ലാത്ത പാസിന്റെ പേരിലും പല സ്വാകാര്യ ബസ്സ് തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതായ പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. പാസില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാന്‍ പോലും ചില ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണമുണ്ട്. പലയിടങ്ങളിലും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ഇന്റര്‍വ്യൂ ചെയ്തും അവഹേളിച്ചും പരിഹസിച്ചുമാണ് കയറ്റുന്നത്. ബസ്സില്‍ കയറി കഴിഞ്ഞാലും പാസില്ലാതെ പാസ് യാത്രക്കുളള തുക മാത്രം നല്‍കുന്നതിനാല്‍ ചില കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. പതിവായി സ്‌ക്കൂളുകളിലും കോളേജുകളിലും ഇതേ ബസ്സുകളില്‍ യാത്ര ചെയ്യേണ്ടതിനാല്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ ഭയം കാരണം ഇത്തരം സംഭവങ്ങളില്‍ പരാതി പറയാന്‍ ഭയപ്പെടുകയാണ്. സ്റ്റോപ്പുകളില്‍ നിര്‍ത്താതെ മാറ്റി നിര്‍ത്തി വിദ്യാര്‍ത്ഥികളെ ഓടിപ്പിച്ച് ബസ്സില്‍ കയറ്റുന്ന നടപടിയും ചില ഡ്രൈവര്‍മാരില്‍ നിന്നുണ്ടാകുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പാസ് ഇല്ലാത്തതിന്റെ പേരിലും സൗജന്യ യാത്ര നടത്തുന്നതിന്റെ പേരിലും ചില കണ്ടക്ടര്‍മാര്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതായും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. പാസിന്റെ പേരിലും മറ്റും ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മിലുളള സംഘര്‍ഷങ്ങള്‍ക്കും പരസ്പരം വാക്ക് പോരിനും വഴിയൊരുക്കുന്നുണ്ട്. ആര്‍ടിഒ ഓഫീസ് മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ട പാസുകള്‍ യഥാസമയം നല്‍കാന്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ കൂടുതലായി ബസ്സ് കാത്തിരിക്കുന്ന സ്ഥലങ്ങളിലും സ്‌ക്കൂള്‍ പരിസരങ്ങളിലും എല്ലാം ഹോംഹാര്‍ഡുകളെ നിയമിക്കുമെന്ന് അധികൃതര്‍ പറയാറുണ്ടെങ്കിലും നിയമപാലകരുടെ സാന്നിധ്യം സ്‌ക്കൂള്‍ സമയങ്ങളില്‍ ഉണ്ടാവാറില്ല. ഉളള ഇടങ്ങിലാവട്ടെ പല സ്ഥലത്തും ഹോംഗാര്‍ഡും പോലീസും നോക്കുകുത്തികളായി മാറുകയാണ്. വിദ്യാര്‍ത്ഥികളെ യഥാസ്ഥലത്ത് നിര്‍ത്തി കയറ്റാനോ സ്വാകാര്യ ബസ്സ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദ്ദ പൂര്‍വ്വം പെരുമാറുകയും യഥാസ്ഥാനങ്ങളില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് പോലും ഏതാനും ചില ജീവനക്കാരുടെ മോശമായ പെരുമാറ്റം കാരണം പേരു ദോഷം ഉണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാരെ കണ്ടെത്തി ഉപദേശം നല്‍കാനും ബോധവല്‍ക്കരണം നടത്താനും അധികൃതരും തൊഴിലാളി സംഘടനകളും മുന്‍കയ്യെടുത്താല്‍ ഒരു പരിധിവരെ സ്വകാര്യ ബസ്സ് യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.