Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പരാധീനതയില്‍ നീലേശ്വരം ഗവ.താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തനം രാത്രി 7മണി വരെ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:56 am IST
in Kasargod

നീലേശ്വരം: ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രി എന്നറിയപ്പെടുന്ന നീലേശ്വരം വള്ളിക്കുന്നിലെ ഗവ.താലൂക്ക് ആശുപത്രി പരാധീനതയില്‍ വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തിയതല്ലാതെ സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ 5 വര്‍ഷക്കാലം യുഡിഎഫ് അധികാരത്തില്‍ ഉണ്ടായിട്ടും ഈ ആശുപത്രിയെ അവഗണിക്കുകയാണ് ചെയ്തത്.

നഗരത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ കിഴക്കായിട്ടുള്ള ഈ ആസുപത്രി പ്രദേശവാസികള്‍ക്ക് പുറമേ മലയോര മേഖലയിലുള്ളവരുടെ കൂടി ഏക ആശ്രയ കേന്ദ്രവുമാണ്. സാധാരണ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട അത്യാഹിത വിഭാഗം ഡോക്ടര്‍മാരുടെ അഭാവത്താല്‍ വൈകുന്നേരം 7മണിക്ക് നിര്‍ത്തി വെക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. അപകടങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രത്രിയെയോ, സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

അത്യാഹിത വിഭാഗത്തില്‍ 4 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 2പേര്‍ മാത്രമാണുള്ളത്. താത്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. 5 അസിസ്റ്റന്റ് സര്‍ജന്‍മാരില്‍ 2 ഒഴിവുകള്‍ നികത്തിയിട്ടില്ല. അത്യാവശ്യമായി വേണ്ട ജനറല്‍ വിഭാഗത്തില്‍ ഡോക്ടറുടെ നിയമനം നടത്തിയിട്ടില്ല. അതുപോലെ എല്ലുരോഗം, ത്വക്ക് രോഗ വിഭാഗം, ഇഎന്‍ടി എന്നിവയില്‍ തസ്തികകള്‍ പോലും സൃഷ്ടിച്ചിട്ടില്ല. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കും കിടത്തി ചികിത്സക്ക് വേണ്ടി 48 കിടക്കകളാണുള്ളത്. അതില്‍ 25 എണ്ണം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.

പ്രസവ വാര്‍ഡിലെ ഉപകരണങ്ങള്‍ കാലപ്പഴക്കത്താല്‍ തുരുമ്പിച്ചതിനാല്‍ പരിശോധന മാത്രമാണ് നടക്കുന്നത്. സൂപ്രണ്ട് ഉള്‍പ്പെടെ 25 സ്റ്റാഫ് നഴ്‌സിനെ ആവശ്യമുള്ളിടതത് 9 പേരെക്കൊണ്ട് കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ചെയ്യുന്നത്. ഓഫീസ് സ്റ്റാഫിന്റെ എണ്ണത്തില്‍ 6 പേര്‍ വേണ്ടിടത്ത് 2പേര്‍ മാത്രമാണുള്ളത്. പ്രഭാകരന്‍ കമ്മീഷനില്‍ നബാര്‍ഡ് പദ്ധതിയില്‍ 100 കിടക്കകളുള്ള വാര്‍ഡ് നിര്‍മ്മാണത്തിന് 2കോടിയുടെ പ്രപ്പോസല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.

കഴിഞ്ഞ തവണ എംഎല്‍എ ഫണ്ടില്‍ നിന്നും അത്യാഹിത വിഭാഗത്തിന്റെ പ്രത്യേക കെട്ടിട നിര്‍മ്മാണത്തിന് 30 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല.

പ്രതിദിനം 300 മുതല്‍ 500 വരെ രോഗികള്‍ പരിശോധനക്കായി ആശുപത്രിയിലെത്തുന്നുണ്ട്. മഴക്കാലമായതോടെ കൂടാനാണ് സാധ്യത. താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രിയായി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തത് ജനങ്ങളോട് ഇടത് വലത് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനമാണെന്നതിന്റെ ഉദാഹരണമാണ്.

അതേസമയം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയെ സഹായക്കുന്നതിനു വേണ്ടി പ്രാദേശിക ജന പ്രതിനിധികള്‍ തന്നെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിക്കുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.