Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശ്രേയാംസിന്റെ തോല്‍വി കോണ്‍ഗ്രസ്സില്‍ ഉരുള്‍പൊട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:46 am IST
in Wayanad

കല്‍പ്പറ്റ: എം.വി. ശ്രേയാംസ്‌കുമാറിന്റെയും പി.കെ. ജയലക്ഷ്മിയുടെയും തോല്‍വിയെതുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍. 2011ല്‍ 18169 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രേയാംസ്‌കുമാര്‍ 2016ല്‍ 13083 വോട്ടിന് സി.കെ. ശശീന്ദ്രനോട് പരാജയപ്പെട്ടു. ശ്രേയാംസിന്റെ തോല്‍വി കോണ്‍ഗ്രസ് നേതൃത്വം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് നേതാക്കളുടെ വാദം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കല്‍പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളില്‍ സംഭവിച്ച വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡി സിസി പ്രസിഡന്റും ബത്തേരി എംഎല്‍എയുമായിരുന്ന എന്‍.ഡി. അപ്പച്ചനെതിരെയും കോണ്‍ഗ്രസില്‍ പടനീക്കം.

ഇതിന്റെ ഭാഗമായി അപ്പച്ചനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍, വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ പി.പി. റെനീഷ്, പി.ടി. മുത്തലിബ്ബ് എന്നിവര്‍ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചു. ഇതിന്റെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന അധ്യക്ഷന്മാര്‍ക്കും അയച്ചിട്ടുണ്ട്. പ്രസിഡന്റ് അടക്കം ഡിസിസി ഭാരവാഹികളില്‍ ചിലരുടെ മൗനാനുവാദത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.

തെരഞ്ഞെടുപ്പില്‍ കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്തം അപ്പച്ചനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണെന്ന് ആരോപിക്കുന്ന പരാതിയില്‍ വിഷയം കെപിസിസി അന്വേഷിക്കണമെന്ന ആവശ്യവുമുണ്ട്.

ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്റെ ചില നിലപാടുകള്‍ ഈ ആരോപണങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചാക്കോ, കല്‍പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് ബിനു ജേക്കബ്ബ് എന്നിവരെ തക്കതായ കാരണങ്ങളില്ലാതെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു പുറത്തായ ചിലര്‍ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യയോഗം വിളിച്ചിരുന്നു. ഡിസി സിയുടെ വിലക്ക് ലംഘിച്ച് ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അപ്പച്ചനെ പ്രദേശത്തെ യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയുണ്ടായി. എന്നാല്‍ തന്നെ മര്‍ദിച്ചുവെന്ന് കുപ്രചാരണം നടത്തിയ അപ്പച്ചന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ തെറ്റിധരിപ്പ് ബൈജു ചാക്കോ, ബിനു ജേക്കബ്ബ് എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മണ്ഡലത്തിന്റെ പാര്‍ട്ടി ചുമതല അപ്പച്ചനായിരുന്നു. എന്നാല്‍ യുഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പുവരുത്തുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ അദ്ദേഹം തയാറായില്ല. യു.ഡി.എഫിനു വന്‍ ഭൂരിപക്ഷം ലഭിക്കേണ്ട മുട്ടില്‍ പഞ്ചായത്തില്‍ എല്‍ ഡിഎഫ് രണ്ടായിരത്തോളം വോട്ടിനു മുന്നിലായിരുന്നു. അപ്പച്ചന്റെ തട്ടകവും മുട്ടില്‍ പഞ്ചായത്തിന്റെ ഭാഗവുമായ വാഴവറ്റയില്‍ മുമ്പെങ്ങും ഇല്ലാത്ത ചോര്‍ച്ചയാണ് കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ ഉണ്ടായത്. കല്‍പറ്റ മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡി എഫിനു മുന്നിലെത്താനായത്. കോണ്‍ഗ്രസ് കോട്ടകളെന്ന ഖ്യാതി തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ പല പഞ്ചായത്തുകള്‍ക്കും നഷ്ടമായി. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നീക്കങ്ങള്‍.

മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ തോല്‍വിക്കു പിന്നിലും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ കരങ്ങളാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സ്വാര്‍ഥ താത്പര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിച്ചും ശത്രുപക്ഷത്തു നിര്‍ത്തിയും ചിലര്‍ നടത്തിയ കളികള്‍ വോട്ട് ചോര്‍ച്ചയ്‌ക്ക് കാരണമായി-പരാതിയില്‍ പറയുന്നു. എന്‍. ഡി.അപ്പച്ചനെ വെള്ളപൂശുന്ന രീതിയില്‍ ബത്തേരി മണ്ഡലം പ്രസിഡണ്ട് ജോഷി കുരീകാട്ടില്‍ രംഗത്തുവന്നു. ഇതോടെ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ വിഴുപ്പലക്ക് കൂടും. സിപിഎമ്മിനുവേണ്ടി വിടുപണി ചെയ്ത അപ്പച്ചനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

പുതിയ വാര്‍ത്തകള്‍

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.