Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭരണിക്കാവിന്റെ കുരുക്കഴിക്കാന്‍ കോവൂര്‍ കുഞ്ഞുമോനാകുമോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 04:39 pm IST
in Kollam

കുന്നത്തൂര്‍: സിരാകേന്ദ്രമായ ഭരണിക്കാവ് ടൗണിന്റെ വികസനമാണ് കുന്നത്തൂര്‍ മണ്ഡലത്തില്‍ ജനം ആഗ്രഹിക്കുന്നത്. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഭരണിക്കാവിന്റെ മോചനത്തിനായി എംഎല്‍എയായി നാലാംതവണ നിയമസഭയിലെത്തിയ കുഞ്ഞുമോന്റെ മുന്നില്‍ നിവേദന പെരുമഴയാണ്.

രണ്ട് ദേശീയപാതകളും ഒരു സംസ്ഥാനപാതയും കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് ഭരണിക്കാവ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഈ റോഡുകള്‍ വഴി കടന്നുപോകുന്നു. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍പ്പെടുന്നവര്‍ നൂറുകണക്കിനാണ്. ഭരണിക്കാവിലെ അനധികൃത കൈയേറ്റമാണ് ഇവിടെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയ പല കൈയേറ്റങ്ങളും ഇന്ന് പുനര്‍ ജനിച്ചിരിക്കുകയാണ്.

ഫുട്പാത്തുകളും ഓടകളും വരെ കൈയേറിയിരിക്കുന്ന കാഴ്ചയാണ് ഭരണിക്കാവില്‍ പ്രകടമാകുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ് മണ്ഡലത്തിലെ പ്രധാന നഗരത്തിലുള്ളത്.

നാല് മാസം മുമ്പ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് മുടങ്ങുകയായിരുന്നു. പിന്നീടുള്ള പ്രധാനപ്രശ്‌നം ടൗണിലെ ടാക്‌സി-ഓട്ടോ-ടെമ്പോ സ്റ്റാന്റുകളാണ്. റോഡില്‍ സ്റ്റാന്റുകള്‍ പാടില്ലെന്നുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇവിടെ സ്റ്റാന്റുകളുടെ കടന്നുകയറ്റം. ഇവയുടെ പ്രവര്‍ത്തനം ഇവിടുത്തെ ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു. ഗാതഗത കുരുക്കിന്റെ മുഖ്യകാരണമായി അധികൃതരും ചൂണ്ടിക്കാണിക്കുന്നത് ഈ സ്റ്റാന്റുകളെയാണ്. സ്റ്റാന്റുകള്‍ ഇവിടെ നിന്ന് മാറ്റിസ്ഥാപിച്ചാല്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായവും. ടൗണിലെ ബസ് സ്റ്റോപ്പുകളാണ് മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കോടിയില്‍പ്പരം രൂപ മുടക്കി പഞ്ചായത്ത് വക ബസ് സ്റ്റാന്റ് നിര്‍മ്മിച്ചെങ്കിലും ബസുകള്‍ അവിടെ പ്രവേശിക്കില്ല. ഇവ പ്രധാന പാതയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നു.

ടൗണില്‍ നിന്നും അമ്പത് മീറ്റര്‍ മാറിയാണ് ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചതെങ്കിലും ബസുകള്‍ ഇപ്പോഴും നിര്‍ത്തുന്നത് ട്രാഫിക്ക് ഐലന്‍ഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് തന്നെ. ദിശാബോര്‍ഡുകള്‍ നല്‍കി ബൈപ്പാസുകള്‍ കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ടൗണിലെ ഗതാഗത തിരക്ക് ഒരു പരിധിവരെ കുറയ്‌ക്കാമെന്ന അഭിപ്രായക്കാരുമുണ്ട്. ഊക്കന്‍മുക്ക്-മണക്കാട് മുക്ക് റോഡ് ഇത്തരത്തിലുള്ള ഒരു ബൈപാസായി ഉപയോഗിക്കാവുന്നതാണെന്നാണ് ഇവര്‍ എടുത്തുകാട്ടുന്നത്. വ്യാപാരസ്ഥാപന ഉടമകളുടെയും ഉപ’ോക്താക്കളുടെയും വാഹനങ്ങള്‍ അനധികൃതമായി റോഡില്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. ടൗണിലെ മിക്ക ഷോപ്പിംഗ് മാളുകളും പാര്‍ക്കിംഗ് ഏരിയ കാണിച്ച് ലൈസന്‍സ് നേടിയ ശേഷം അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പതിവ്. ഈ പ്രശ്‌നങ്ങളെല്ലാം അടിയന്തിരമായി പരിഹരിച്ചാല്‍ ഭരണിക്കാവിലെ ഗതാഗതസംവിധാനം സുഗമാകുമെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.