Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്ഷകര്‍ അവതരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 08:12 pm IST
in Samskriti

 

കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ മക്കള്‍ കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും എളുപ്പവഴിയായ പാടശേഖരത്തിലൂടെ പോകാന്‍ തീരുമാനിച്ചു. അവരുടെ ചെറിയ ബോട്ടിന്റെ െ്രെഡവര്‍ വര്‍ഷങ്ങളായി ആ പ്രദേശത്തുകൂടി ബോട്ട് ഓട്ടിച്ചിരുന്ന ആളാണ്.

പക്ഷേ, അന്ന് കായലില്‍ നിന്ന് പാടശേഖരത്തിലേക്ക് കയറുന്നതിനിടയില്‍ ഒരപകടം പിണഞ്ഞു. കായലും പാടശേഖരവും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ബണ്ട് മുറിഞ്ഞു കിടക്കുകയായിരുന്നു. ആ വഴിയിലൂടെയാണ് ബോട്ട് ഓട്ടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പക്ഷേ, തകര്‍ന്നുപോയ പഴയ ബണ്ടിന്റെ അവശിഷ്ടങ്ങളായി മരക്കുറ്റികള്‍ ജലനിരപ്പിനിടയില്‍ ഉണ്ടായിരുന്നത് ബോട്ടിന്റെ െ്രെഡവര്‍ കണ്ടില്ല. അയാള്‍ ബോട്ട് വേഗത്തില്‍ ഓട്ടിച്ചുകയറ്റിയത് കുര്‍ത്തുമൂര്‍ത്ത ഈ മരക്കുറ്റികളിലൂടെയായിരുന്നു. ബോട്ടിന്റെ ചുവട്ടിലെ പലകകള്‍ പൊളിഞ്ഞ് കായല്‍ ജലം ഉള്ളിലേക്ക് ഇടിച്ചു കയറി. ബോട്ട് ആടിയുലഞ്ഞ് മുങ്ങാന്‍ തുടങ്ങി.

കുട്ടികളും സ്ത്രീകളും ഉറക്കെ കരഞ്ഞു. ബോട്ടുടമ ആകെ കോപിഷ്ഠനായി െ്രെഡവറുടെ നേരെ വഴക്കു തുടങ്ങി. ദേഷ്യവും ഭയവും കാരണം അദ്ദേഹം രക്ഷാനടപടികളെക്കുറിച്ചുപോലും ആലോചിക്കാതെ െ്രെഡവറെ ഉച്ചത്തില്‍ കുറ്റം പറഞ്ഞു തുടങ്ങി നിസ്സഹായനായി ബോട്ട് െ്രെഡവര്‍ നിന്നു. പെട്ടെന്ന് അകലെ ബണ്ടില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കുറേയാളുകള്‍ നാടന്‍ വള്ളത്തില്‍ തുഴഞ്ഞെത്തി ഈ കുടുംബാഗങ്ങളെ മുഴുവന്‍ അപകടത്തില്‍നിന്നു രക്ഷിച്ചു.

തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷിച്ച ഈ പണിക്കാരോട് വീട്ടുകാരനു വലിയ മതിപ്പു തോന്നി. കാഴ്ചയില്‍ കറുത്തിരുണ്ട്, ഒറ്റത്തോര്‍ത്തുമാത്രം ഉടുത്ത അവര്‍ ഈ കുടുംബത്തിന്റെ രക്ഷകനായി. ഗൃഹനാഥന്‍ അവരോടു നന്ദിപറഞ്ഞു. അവരുടെ പേരൊക്കെ തിരക്കി. അതിനുശേഷം രക്ഷകരായെത്തിയവര്‍ തിരിച്ചു നടന്നു. അപ്പോള്‍ ഗൃഹനാഥന്‍ അവരോടു ചോദിച്ചു: ‘ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാമോ?’ ആ കുടുംബത്തെ രക്ഷപ്പെടുത്തിയ ശേഷം പണി സ്ഥലത്തേക്കു തിരിച്ചു പോവുകയായിരുന്ന അവര്‍ പറഞ്ഞു: ‘നിങ്ങളാരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല.’ ഗൃഹനാഥന്‍ അമ്പരന്നു പോയി. കാരണം, അക്കാലത്ത് സ്വന്തമായി ഒരു പത്രം നടത്തുന്ന, വലിയ പത്രാധിപരായിരുന്നു.

കേരളം മുഴുവന്‍ അറിയപ്പെടുന്നതന്നെ, ഈ പാടത്തു പണിയെടുക്കുന്നവര്‍ തിരിച്ചറിഞ്ഞു കാണുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഇദ്ദേഹത്തിന്റെ പേരും പെരുമയുമൊന്നും അറിഞ്ഞിട്ടല്ല അവര്‍ ആ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞത്. ഈ പത്രാധിപരുടെ മകനും അറിയപ്പെടുന്ന പത്രാധിപരാണ്, പത്രഉടമയാണ്. തന്റെ കുട്ടിക്കാലത്ത് നടന്ന ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ഉണര്‍ത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ മക്കള്‍ക്കും ഉണ്ടായിട്ടില്ലേ എന്ന് ഒരു നിമിഷം ചിന്തിക്കൂ.

സമൂഹത്തിലെ സ്വന്തം സ്ഥാപനങ്ങളെക്കുറിച്ചും കുലമഹിമയെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും വീമ്പുപറയുന്ന പലരും നമുക്കു ചുറ്റുമുണ്ട്. പക്ഷേ, അത്തരം ആളുകള്‍ക്കുപോലും ഏറ്റവും വലിയ സഹായങ്ങള്‍ നല്കുന്നത് നിസ്സാരന്മാര്‍ എന്നു മറ്റുള്ളവര്‍ കരുതുന്ന ആളുകളായിരിക്കും. ഇത്തരം ‘നിസ്സാരക്കാരു’ടെ സഹായമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.