Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രസല്‍സിലെ ഭീകരാക്രമണം: പിന്നില്‍ ഐഎസ് സഹോദരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 01:07 am IST
in World

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണം അഴിച്ചുവിട്ടത് ഐഎസ് ഭീകരരായ സഹോദരന്മാരാണെന്ന് പോലീസ് വെളിപ്പെടുത്തി. ആക്രമണ സംഘത്തിലുണ്ടായിരുന്നവനെന്ന് കരുതുന്ന മൂന്നാമനെ പോലീസ് വ്യാപകമായ തെരച്ചിലിന് ഒടുവില്‍ അറസ്റ്റ് ചെയ്തു. മൂന്നു ഭീകരരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുമുണ്ട്. മൂന്നു പേരും ബെല്‍ജിയം സ്വദേശികളാണ്.

ബ്രാഹി എല്‍ ബക്‌റാവി, സഹോദരന്‍ ഖാലീദ് എല്‍ ബക്‌റാവി എന്നിവരെയാണ് പോലീസ് സംശയിക്കുന്നത്. ഖാലീദിന് 27 വയസുണ്ട്. ഇവര്‍ ചാവേറുകളായിരുന്നുയിരുന്നു. ഖാലീദ് കാര്‍ തട്ടിയെടുത്ത കേസില്‍ 2011ല്‍ അഞ്ചു വര്‍ഷവും പോലീസിനെ വെടിവച്ച കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ ആക്രമണത്തില്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

മൂന്നാമന്‍ പാരീസാക്രമണക്കേസില്‍ പിടിയിലായ സലാ അബ്ദുസലേമിന്റെ അടുത്ത സുഹൃത്തായ നജീം ലാച്ച്‌റൂയിയാണ്. 24 കാരനായ ഇയാളെയാണ് അറസ്റ്റു ചെയ്തത്. ചിത്രത്തില്‍ തൊപ്പി വച്ചു നില്‍ക്കുന്നത് ഇയാളാണ്.

ചൊവ്വാഴ്ച രാവിലെ നടന്ന ഭീകരാക്രമണ പരമ്പരയില്‍ മുപ്പതിലേറെപ്പേരാണ് മരിച്ചത്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നിരവധി പേര്‍ക്ക് കാലുകളാണ് നഷ്ടപ്പെട്ടത്.

മൂന്നു ഭീകരരില്‍ രണ്ടു പേര്‍ ചാവേറുകളായിരുന്നു. രക്ഷപ്പെട്ട ഭീകരനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. റെയ്ഡിനിടെ നഗരത്തിലെ ഒരു ഫഌറ്റില്‍ നിന്ന് ഒരു ബോംബും ബോംബു നിര്‍മ്മിക്കാനുള്ള രാസവസ്തുക്കളും ഐഎസ് പതാകയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഭീകരരെന്ന് കരുതുന്നവരെ വിമാനത്താവളത്തില്‍ എത്തിച്ച ടാക്‌സിഡ്രൈവര്‍ നല്‍കിയ സൂചനകളാണ് പോലീസിന് സഹായകമായത്. ഭീകരരുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൊപ്പി ധരിച്ച ഒരാള്‍ വലിയൊരു ബാഗ് ട്രോളിയില്‍ വച്ച് തള്ളിക്കൊണ്ടു പോകുന്നത് അതില്‍ കാണാം. ഇയാള്‍ക്കൊപ്പം രണ്ടു പേരുമുണ്ട്. ഇവര്‍ മൂന്നുപേരും ഭീകരരാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

സ്‌ഫോടന സമയത്ത് ഒരാള്‍ പുറത്തേക്ക് ഓടിപ്പോകുന്നത് ചിലര്‍ കണ്ടിട്ടുണ്ട്. ഇയാള്‍ നിന്നിരുന്ന സ്ഥലത്തു നിന്ന് ഫയര്‍ ബ്രിഗേഡ് ബോംബ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പാരീസാക്രമണക്കേസിലെ മുഖ്യപ്രതി സലാ അബ്ദുസലേമിന് ബ്രസല്‍സ് ആക്രമണത്തെപ്പറ്റി വിവരമുണ്ടായിരുന്നോയെന്ന് വ്യക്തമായിട്ടില്ല.

അതിനിടെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രണം നടത്തുമെന്ന് ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസഌമിക് സ്‌റ്റേറ്റിന് എതിരെ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് ഇരുണ്ടനാളുകളാണ്, അവര്‍ അനുഭവിക്കും. ഐഎസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ബ്രസല്‍സ് ആക്രമണത്തിന്റെ വിജയത്തില്‍ സന്തോഷിച്ച് ഐഎസുകാര്‍ മധുരം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബോംബുകള്‍ ബാഗില്‍

ഐഎസ് ഭീകരര്‍ ബോംബുകള്‍ ഒളിപ്പിച്ചത് ബാഗുകളിലെന്ന് സൂചന. സ്യൂട്ട്‌കേസുകളുമായി ടാക്‌സികളിലാണ് അവര്‍ വന്നത്. ബോംബുകള്‍ ബാഗുകളിലായിരുന്നു. സെവന്റം മേയര്‍ ഫ്രാന്‍സിസ് വെര്‍മെയ്‌രന്‍ പറഞ്ഞു. ട്രോളികളിലാണ് സ്യൂട്ട്‌കേസുകള്‍ വച്ചിരുന്നത്. രണ്ടെണ്ണം പൊട്ടി. മൂന്നാമത്തെത് പൊട്ടിയില്ല. അദ്ദേഹം പറഞ്ഞു. ഭീകരരില്‍ പ്രധാനിയെന്ന് കരുതപ്പെടുന്നയാള്‍ വെള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ജാക്കറ്റും ഇരുണ്ട തൊപ്പിയും ധരിച്ച ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്കു വേണ്ടി പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവിട്ടു. വിമാനത്താവളത്തിലെ സ്‌ഫോടനത്തില്‍ 14 പേരും മെട്രോയിലെ സ്‌ഫോടനത്തില്‍ 20 പേരുമാണ് കൊല്ലപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.