Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉത്തരവിനുമാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്റ്റര്‍പ്ലാന്‍: മേയറുടെ നാടകം പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:22 pm IST
in Thiruvananthapuram

തിരുവനന്തപുരം: മാസ്റ്റര്‍പ്ലാന്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മേയര്‍ വി.കെ. പ്രശാന്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരനാടകം പൊളിയുന്നു. മാസ്റ്റര്‍ പ്ലാനിന്റെ കാര്യത്തില്‍ തത്സ്ഥിതി തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാകുന്നു. മേയര്‍ നഗരവാസികളോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാസറ്റര്‍ പ്ലാന്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 15 നാണ് മേയറും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചത്. ധര്‍ണ്ണ അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ നഗരകാര്യ സെക്രട്ടറി മുഹമ്മദ് ഹനീഷിനെക്കൊണ്ട് മാസറ്റര്‍ പ്ലാന്‍ മരവിപ്പിച്ചിട്ടുണ്ടെന്നും തത്സ്ഥിതി തുടരുമെന്നും കാട്ടി മേയര്‍ രേഖാമൂലം ഉത്തരവ് വാങ്ങിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാസ്റ്റര്‍പ്ലാനിലെ കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ലെന്നും തത്സ്ഥിതി തുടരുമെന്നും കാട്ടി പത്രക്കുറിപ്പ് നല്‍കി. സിപിഎമ്മന്റെ നേതൃത്വത്തിലുള്ള മുന്‍ മേയര്‍ അഡ്വ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ മാസറ്റര്‍ പ്ലാനിന് അനുകൂല നിലപാട് എടുത്തിരുന്നു. മാസ്റ്റര്‍ പ്ലാനിനെപ്പറ്റി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് പുസ്തകത്തില്‍ പദ്ധതി ജനക്ഷേമകരമാണെന്ന് സാക്ഷ്യപ്പെടുത്തി. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഭൂമാഫിയകള്‍ക്കു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാന്‍ തയ്യാറായി എന്നു വേണം കരുതാന്‍. പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് 10 ശതമാനം പ്രദേശവാസികളുടെ അഭിപ്രായം തേടിയിരിക്കണം. ഇത്തരത്തിലുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിന് കൗണ്‍സിലര്‍മാരില്‍ നിന്നും ഒരു ഫോറം ഒപ്പിട്ടു വാങ്ങിക്കുകയായിരുന്നു. 2013 ജൂണിലാണ് കരട് പ്ലാന്‍ തയ്യാറാക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരട് പ്ലാന്‍ അംഗീകരിച്ചപ്പോള്‍ ബിജെപിയിലെ ആറ് കൗണ്‍സിലര്‍മാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കേരള കണ്‍ട്രീസ് ടൗണ്‍പ്ലാന്‍ ആക്ട് ബില്‍ സര്‍ക്കാര്‍ പാസ്സാക്കി. പ്രതിപക്ഷം വാക്ക്ഔട്ട് നടത്തിയ സമയത്തായിരുന്നു ബില്‍ പാസ്സാക്കിയത്. മാസ്റ്റര്‍ പ്ലാന്‍ ഈ ആക്ടിനുകീഴില്‍ വരും. നിയമസഭ പാസ്സാക്കിയ ബില്ലിനെ മറികടന്ന് മുഖ്യമന്തിക്ക് മാത്രമായി നിയമം മരവിപ്പിക്കാനികില്ല. കൂടാതെ മാസറ്റര്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അന്നമ്മ ഈപ്പന്‍ ഗോപാല്‍ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ ഹര്‍ജി കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ ഇരിക്കെ പദ്ധതി നഗരകാര്യ വകുപ്പിന് മരവിപ്പിക്കാന്‍ സാധിക്കില്ല. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ട്. മാസറ്റര്‍ പ്ലാനിന്റെ രൂപരേഖ തയ്യാറാക്കിയതിലും ദൂരൂഹത നിലനില്‍ക്കുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പുള്ള മാപ്പനുസരിച്ചാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിനുശേഷം റോഡുകള്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ നഗരത്തിലുണ്ടായി. ഇതെല്ലാം മറച്ച് വച്ചാണ് മുന്‍ മേയര്‍ അഡ്വ. ചന്ദ്രികയുടെ നേതൃത്വത്തില്‍ പ്ലാന്‍ അംഗീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.