Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേയറും സിപിഎമ്മും നാടകം കളിക്കുന്നു : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:29 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭയ്‌ക്ക് മുന്നറിയിപ്പ് നല്‍കാതെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്നുപറഞ്ഞ് മേയറും സംഘവും നാടകം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കല്‍ നടത്തിയ കുത്തിയിരുപ്പ് സമരം അതാണ് കാണിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭ തന്നെയാണ് 2013ല്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചുവിട്ടതെന്ന സത്യം മനഃപൂര്‍വ്വം മറച്ചുവയ്‌ക്കാനാണ് മേയര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരസഭയും സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ നഗരസഭയില്‍ ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍ അതിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയ ഏക രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണ്. രണ്ടുവര്‍ഷത്തോളം കാട്ടായിക്കോണം സമരസമിതിയും ബിജെപിയും നടത്തിയ സമരത്തെത്തുടര്‍ന്നാണ് നില്‍ക്കക്കള്ളിയില്ലാതെ നഗരസഭ യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കേണ്ടെന്ന തീരുമാനമെടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും താലോലിച്ച് കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ മനസ്സില്ലാ മനസ്സോടെ തള്ളിക്കളയേണ്ടിവന്നത് ശക്തമായ ജനകീയ സമരത്തെത്തുടര്‍ന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ്. ഇതിന്റെ തെളിവാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിനെതിരെ ബിജെപി കാട്ടായിക്കോണത്ത് നടത്തിയ പ്രതിഷേധ സമരത്തെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎമ്മുകാര്‍ ആക്രമിച്ചതിലൂടെ വ്യക്തമാവുന്നത്. സിപിഎം മാസ്റ്റര്‍പ്ലാനിന് എതിരാണെങ്കില്‍ എന്തിനാണ് ഇതേ ആവശ്യം ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. കാട്ടായിക്കോണത്ത് സിപിഎം നടത്തിയ അക്രമത്തില്‍ നാല്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉള്‍പ്പെടെ ഇരുപത്തിയാറുപേര്‍ മെഡിക്കല്‍കോളേജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ അമല്‍കൃഷ്ണന്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വാഹനഗതാഗതത്തെ തടസ്സപ്പെടുത്തുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടപ്പിക്കുകയോ ചെയ്തില്ല. ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ഹര്‍ത്താലായിരുന്നു ഇന്നലെ നടന്നതെന്ന് എസ്. സുരേഷ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനും മേയറും നേതൃത്വം നല്‍കുന്ന ഗുണ്ടാസഘത്തെവിട്ട് കാട്ടായിക്കോണത്തെ വീണ്ടും പാര്‍ട്ടി ഗ്രാമമാക്കാം എന്ന വ്യാമോഹത്തിലാണെന്ന് അഡ്വ എസ്. സുരേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.