Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപ്പര്‍കുട്ടനാട്ടില്‍ വിളവെടുപ്പിന് അന്യസംസ്ഥാന യന്ത്ര ലോബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 08:38 pm IST
in Pathanamthitta

തിരുവല്ല: സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ സ്വന്തമായി 27 കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിന്റെ നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ വിളവെടുക്കാന്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ തന്നെ വേണം. വകുപ്പിന്റെ 17 യന്ത്രങ്ങളും കട്ടപുറത്ത് കയറിയിട്ട് മാസങ്ങളായി.വിളവെടുപ്പ് തുടങ്ങിയിട്ടും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലന്ന ്കര്‍ഷകര്‍ പറയുന്നു അന്യസംസ്ഥാന ലോബിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വിളവെടുപ്പ് സമയത്ത്ും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്.നിരണം,കടപ്ര, പെരിങ്ങര ഇന്നീ പഞ്ചായത്തുകളിലെ പാടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു.

മണിക്കൂറിന് 1800 മുതല്‍ 2000 രൂപവരെയാണ് സാധാരണ വലിയ തുകകളാണ് ഈടാക്കുന്നത്.തിരക്കുള്ള ദിവസങ്ങളില്‍ തുകവീണ്ടും ഉയരും.ആഗ്രോ വഴി എത്തുന്ന യന്ത്ര്ങ്ങള്‍ക്ക് മണിക്കൂറില്‍ വെറും 800 രൂപ മാത്രമാണ് കര്‍ഷകന്‍ അടക്കേണ്ടിവരിക. എന്നാല്‍ ആവശ്യത്തിനുള്ള യന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍തുക നല്‍കിയാണ് അന്യസംസ്ഥാനത്ത യന്ത്രങ്ങള്‍ എത്തിക്കാന്‍ കര്‍ശകര്‍ നല്‍കുന്നത. അപ്പര്‍ കുട്ടനാട്ടില്‍ കൊയ്‌ത്തു സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് 50 യന്ത്രങ്ങള്‍ എങ്കിലും വേണ്ടിവരും കൃഷി വകുപ്പിന് ആകെയുണ്ടായിരുന്ന യന്ത്രങ്ങളില്‍ പകുതി പോലും പ്രവര്‍ത്തന സജ്ജമാക്കാഞ്ഞതില്‍ കര്‍ഷകര്‍ക്ക് പ്രതിഷേധമുണ്ട്. ഫലത്തില്‍ അന്യസംസ്ഥാന യന്ത്രങ്ങള്‍ ഉണ്ടെങ്കിലെ കൊയ്‌ത്തു നടക്കു എന്നതാണ് സ്ഥിതി.കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ വളരെ വൈകിയാണ് വിളയിറക്കിയത്. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് വന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളെടുക്കുവാനും സാധിച്ചില്ല.്ഏറ്റവും കൂടുതല്‍ പാടശേഖരമുള്ള പെരിങ്ങരയില്‍ കൃഷിഓഫീസറിന്റെ തസ്ഥിക ഒഴിഞ്ഞ് കിടന്നിട്ട് അഞ്ചു മാസമായി . പകരം കടപ്രയിലെ കൃഷി ഓഫിസര്‍ക്കാണു ചുമതല. ഫലത്തില്‍ കൊയ്‌ത്തിനു കര്‍ഷകരെ ഏകീകരിക്കേണ്ട കൃഷിവകുപ്പിന്റെ ഉേദ്യാഗസ്ഥരുടെ സേവനം ലഭിക്കുന്നില്ല. ജില്ലയിലെ തന്നെ ഒരു കൃഷി ഓഫിസറെയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷവും പാഡി ഓഫിസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപ്ലൈകോയിലെ ഒരുേദ്യാഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന് വേണ്ടത്ര പരിചയമില്ലാത്തത് കൊണ്ട് അതും ഏകീകരണത്തിന് വിലങ്ങുതടിയായി. ഇതിന് പുറമെ കാര്‍ഷിക കലണ്ടര്‍ ഇല്ലാത്തതും സംവിധാനങ്ങളെ താറുമാറാക്കി. കൊയ്‌ത്തു നടക്കുന്ന പാടങ്ങളില്‍ നിന്നു സപ്ലൈകോ നിയോഗിച്ച മില്ലുകാര്‍ നെല്ലു സംഭരണം തുടങ്ങി ജില്ലയില്‍ 1600 കര്‍ഷകരാണു നെല്ലു നല്‍കുന്നതിനു സപ്ലൈകോയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതില്‍ 1096 പേര്‍ പെരിങ്ങര പഞ്ചായത്തില്‍ നിന്നാണ്. നിരണം376, കടപ്ര139, നെടുമ്പ്രം53 എന്നിങ്ങനെയാണു മറ്റു പഞ്ചായത്തുകളിലെ റജിസ്‌ട്രേഷന്‍. കൊയ്‌ത്തും സംഭരണവും തുടങ്ങിയിട്ടും കൃഷിവകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായം കിട്ടുന്നില്ലെന്നു കര്‍ഷകര്‍ കഴിഞ്ഞ ദിവസം സബ്കളക്ടറിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ പരാതിപ്പെട്ടു. ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ഉണ്ടാകാന്‍ 16ന് പാടശ്ശേഖര സമിതികളിമായി യോഗം വിശദമായ യോഗം വിളിച്ചിട്ടുണ്ടെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.