Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടിമതയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:57 pm IST
in Kottayam

കോട്ടയം: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കോടിമതയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. 2013-14 സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ മുടക്കി നഗരസഭ കോടിമത പാലത്തിന് സമീപം നിര്‍മ്മിച്ച രണ്ടര ടണ്‍ ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്.

മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ജലം ലഭിക്കാനില്ലെന്ന കാരണത്താലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കാതായതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച മാലിന്യം ചാക്കില്‍കെട്ടിയ നിലയില്‍ പ്ലാന്റിന് സമീപം കുന്നുകൂടി കിടക്കുകയാണ്.

പ്ലാന്റിന് സമീപത്തെ മത്സ്യ-മാംസ-പച്ചക്കറി അവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യ ശേഖരത്തില്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം ദുസ്സഹമായി മാറിയിട്ടുണ്ട്. പുത്തനാറിലെ പോള നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇവിടെ പ്ലാന്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തിന് ശേഷം കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണം ആരംഭിച്ചതാണ്. തരംതിരിച്ച പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളാണ് സംസ്‌കരിച്ചിരുന്നത്. ഖരമാലിന്യ സംസ്‌ക്കരണത്തിനാണ് പ്ലാന്റ് നിര്‍മ്മിച്ചതെങ്കിലും പച്ചക്കറി ചന്തയിലെ ജൈവമലിന്യങ്ങളും ഇവിടെതന്നെയാണ് സംസ്‌ക്കരിച്ചിരുന്നത്. സംസ്‌കരണത്തിന് ആവശ്യമായ ജലം ടാങ്കറില്‍ എത്തിച്ചായിരുന്നു അന്ന് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ടാങ്കറില്‍ ജലമെത്തിക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനവും നിലച്ചു. ജലവിതരണ വകുപ്പിന്റെ ഒരു കുടിവെള്ള കണക്ഷന്‍ എടുത്താല്‍പോലും സംസ്‌കരണം വീണ്ടും ആരംഭിക്കാന്‍ കഴിയാവുന്നതാണ്. അല്ലെങ്കില്‍ പത്ത് അടിപോലും അകലയല്ലാത്ത പുത്തനാറില്‍നിന്നും പമ്പിംഗ് നടത്തിയാലും ജലമെടുക്കാവുന്നതാണ്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് പുത്തനാറ്റില്‍നിന്നും ജലം പമ്പുചെയ്യുന്നതിന് മോട്ടാര്‍ വാങ്ങുവാന്‍ നഗരസഭാ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ മോട്ടോര്‍ വാങ്ങുന്ന നടപടിപോലും ഇതുവരെ നടപ്പിലായിട്ടില്ല. ഈ തീരുമാനം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായാണ് ആക്ഷേപം. പൊതു ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതി ഉദ്യോഗസ്ഥ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതായിട്ടുള്ളത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുകൂടി അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

പുതിയ വാര്‍ത്തകള്‍

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.