Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടിമതയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:57 pm IST
inKottayam

കോട്ടയം: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കോടിമതയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. 2013-14 സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ മുടക്കി നഗരസഭ കോടിമത പാലത്തിന് സമീപം നിര്‍മ്മിച്ച രണ്ടര ടണ്‍ ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്.

മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ജലം ലഭിക്കാനില്ലെന്ന കാരണത്താലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കാതായതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച മാലിന്യം ചാക്കില്‍കെട്ടിയ നിലയില്‍ പ്ലാന്റിന് സമീപം കുന്നുകൂടി കിടക്കുകയാണ്.

പ്ലാന്റിന് സമീപത്തെ മത്സ്യ-മാംസ-പച്ചക്കറി അവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യ ശേഖരത്തില്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം ദുസ്സഹമായി മാറിയിട്ടുണ്ട്. പുത്തനാറിലെ പോള നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇവിടെ പ്ലാന്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തിന് ശേഷം കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണം ആരംഭിച്ചതാണ്. തരംതിരിച്ച പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളാണ് സംസ്‌കരിച്ചിരുന്നത്. ഖരമാലിന്യ സംസ്‌ക്കരണത്തിനാണ് പ്ലാന്റ് നിര്‍മ്മിച്ചതെങ്കിലും പച്ചക്കറി ചന്തയിലെ ജൈവമലിന്യങ്ങളും ഇവിടെതന്നെയാണ് സംസ്‌ക്കരിച്ചിരുന്നത്. സംസ്‌കരണത്തിന് ആവശ്യമായ ജലം ടാങ്കറില്‍ എത്തിച്ചായിരുന്നു അന്ന് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ടാങ്കറില്‍ ജലമെത്തിക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനവും നിലച്ചു. ജലവിതരണ വകുപ്പിന്റെ ഒരു കുടിവെള്ള കണക്ഷന്‍ എടുത്താല്‍പോലും സംസ്‌കരണം വീണ്ടും ആരംഭിക്കാന്‍ കഴിയാവുന്നതാണ്. അല്ലെങ്കില്‍ പത്ത് അടിപോലും അകലയല്ലാത്ത പുത്തനാറില്‍നിന്നും പമ്പിംഗ് നടത്തിയാലും ജലമെടുക്കാവുന്നതാണ്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് പുത്തനാറ്റില്‍നിന്നും ജലം പമ്പുചെയ്യുന്നതിന് മോട്ടാര്‍ വാങ്ങുവാന്‍ നഗരസഭാ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ മോട്ടോര്‍ വാങ്ങുന്ന നടപടിപോലും ഇതുവരെ നടപ്പിലായിട്ടില്ല. ഈ തീരുമാനം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായാണ് ആക്ഷേപം. പൊതു ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതി ഉദ്യോഗസ്ഥ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതായിട്ടുള്ളത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുകൂടി അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.