Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശനിദശ തീരാത്ത ശീമാട്ടി റൗണ്ടാന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:03 pm IST
in Kottayam

കോട്ടയം: എംസി റോഡില്‍ ശാസ്ത്രി റോഡിന്റെ തുടക്കത്തില്‍ കോട്ടയം നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ശീമാട്ടി റൗണ്ടാന എന്നറിയപ്പെടുന്ന ട്രാഫിക് ഐലന്റിന്റെ ശനിദശ ഇതുവരെ തീര്‍ന്നിട്ടില്ല. പലകുറി കഴിഞ്ഞ റൗണ്ടാനയുടെ പുനരുദ്ധാരണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ കാലംമുതല്‍ മാറിമാറിവന്ന ഭരണകര്‍കത്താക്കള്‍ തങ്ങളുടെ ഭരണപാടവം തെളിയിച്ചത് ഈ റൗണ്ടാനയിലാണ്. നിര്‍മ്മാണത്തിന് ശേഷം ഏഴാം തവണയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളുടെ ഭാഗമായി പൊതുഖജനാവിലെ കോടികളാണ് നഷ്ടത്തിലായത്.

കുര്യന്‍ ഉതുപ്പ് നഗരസഭാ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കെ.കെ. റോഡിന് സമാന്തരമായി ശാസ്ത്രി റോഡിന്റെ നിര്‍മ്മാണം നടത്തിയത്. എംസി റോഡും ശാസ്ത്രി റോഡും പഴയ പോസ്റ്റാഫീസ് റോഡും ചേരുന്ന ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെയാണ് ഇവിടെ ഒരു ട്രാഫിക് ഐലന്റ് നിര്‍മ്മിക്കാന്‍ ധാരണയായത്. വളരെ ചെറിയ രീതിയില്‍ നിര്‍മ്മിച്ച ഐലന്റ് പിന്നീട് ശീമാട്ടി ടെക്‌സ്റ്റൈല്‍സ് അവരുടെ ചിലവില്‍ നവീകരിച്ചതോടെയാണ് ശീമാട്ടി റൗണ്ടാനയായി അറിയപ്പെടാന്‍ തുടങ്ങിയത്. കാലം കുറേക്കൂടി കഴിഞ്ഞതോടെ ഇവര്‍ തന്നെ വീണ്ടും നവീകരണങ്ങള്‍ നടത്തി. പിന്നീട് ഫൗണ്ടനുകള്‍ സ്ഥാപിച്ച് ഐലന്റിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചു. വലുപ്പം കൂടിയ ഐലന്റ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മറ്റ് ചില കച്ചവട താത്പര്യക്കാര്‍ പ്രചാരണം ആരംഭിച്ചതോടെ റൗണ്ടാനയുടെ നവീകരണം വീണ്ടും ചര്‍ച്ചയായി. പി.ജെ. ജോസഫ് ഗതാഗത മന്ത്രി ആയപ്പോള്‍ നാക്പാക് എന്ന ഏജന്‍സിയെക്കൊണ്ട് ഗതാഗത സര്‍വ്വേ നടത്തി. സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നവീകരണം നടത്തി. സണ്ണി കലൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന 2000ല്‍ റൗണ്ടാനയ്‌ക്കുള്ളില്‍ പ്ലാസ്റ്റിക് തെങ്ങുവച്ച് മോടിപിടിപ്പിച്ചു. പിന്നീട് നഗരസഭാ മൈതാനത്തിന്റെ നവീകരണത്തോട് അനുബന്ധിച്ച് പുതുക്കിപ്പണിയല്‍ നടന്നു. വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുന്നതിനിടയിലാണ് ഇപ്പോഴത്തെ പരിഷ്‌ക്കാരം. ചലിക്കുന്ന പടികള്‍ പിടിപ്പിച്ച മേല്‍പ്പാലനിര്‍മ്മാണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പുനരുദ്ധാരണം. ഇതിന്റെ ഭാഗമായി റൗണ്ടാനയുടെ വലുപ്പം കുറയ്‌ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ കാലങ്ങളായി നടത്തിവരുന്ന അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. കോടികള്‍ മുടക്കി ഇപ്പോള്‍ നടത്തുന്ന നവീകരണവും അശാസ്ത്രീയമാണെന്ന വാദമാണ് വിദഗ്ധര്‍ക്കുള്ളത്. കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രം തീരുന്നതല്ല ഇവിടുത്തെ ഗതാഗതപ്രശ്‌നങ്ങള്‍. പോസ്‌റ്റോഫീസ് റോഡില്‍നിന്നു ശാസ്ത്രി റോഡിലേക്ക് അടിപ്പാത നിര്‍മ്മിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.