Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്മശാനം ഗ്രാമപഞ്ചായത്ത് കയ്യടക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 10:43 pm IST
in Kottayam

കോട്ടയം: ഹിന്ദു ചേരമ സമുദായ അംഗങ്ങള്‍ക്കായി രാജാവ് പതിച്ചുനല്‍കിയ ശ്മശാനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കയ്യടക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പയ്യപ്പാടി കവലയ്‌ക്ക് സമീപമുള്ള ശ്മശാനത്തെ സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ ശ്മശാനത്തില്‍ മറ്റ് മതവിഭാഗത്തില്‍ പെട്ട ആളുകളുടെ ശവസംസ്‌കാരം നടത്താന്‍ അധികൃതര്‍ തയ്യാറായതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

1940ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പഴയ ചങ്ങനാശ്ശേരി താലൂക്കിലെ പുതുപ്പള്ളി പകുതി കരയില്‍പെട്ട മുപ്പത്തഞ്ചോളം ചേരമ-പുലയ കുടുംബങ്ങളുടെ ഉപയോഗത്തിനായി വിട്ടുനല്‍കിയതാണ് ശ്മശാനം. സര്‍വ്വേ 56/563/1 എന്ന മ്പരില്‍ മുപ്പത്തഞ്ച് സെന്റ് സ്ഥലവും 6.25 സെന്റ് സ്ഥലവും വിട്ടുനല്‍കിയിരുന്നു. സമീപത്തായി ഇവര്‍ക്ക് ആരാധാനാലയം നിര്‍മ്മിക്കാനായി 17 സെന്റ് സ്ഥലവും 4.25 സെന്റ് വഴിയും പതിച്ചുനല്‍കി. ഇവ രണ്ടും പൊന്നുംവിലയ്‌ക്ക് ഏറ്റെടുത്ത് കരംതീരുവ ഒഴിവാക്കിയാണ് സമുദായത്തിന് നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള രേഖകള്‍ ആള്‍കേരള പുലയര്‍ മഹാസഭ ഭാരവാഹികള്‍ അദികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയെങ്കിലും ശ്മശാനം കയ്യടക്കാനുള്ള പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ നടപടിയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. 1995ല്‍ ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ മന്ത്രിസഭ ശ്മശാനത്തിന്റെ സംരക്ഷണം സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് അധികൃതരുടെ അധകൃതപീഠനം അരങ്ങേറുന്നത്. ശ്മശാനത്തിന്റെ ഉടമ ചേരമ-പുലയ സമുദായമാണെങ്കിലും സംരക്ഷണ ചുമതല തങ്ങള്‍ക്കാണെന്ന് വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്.

ഇതിന്റെ പേരില്‍ ശ്മശാനത്തിനുള്ളില്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി കല്ലറ നിര്‍മ്മിക്കാനുള്ള കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പുലയര്‍മഹാസഭ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പട്ടികജാതി വികസന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലും ശ്മശാനത്തിന്റെ ഉടമകള്‍ പുലയ സമുദായമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരിന്റെ ഭാഗമായ പട്ടികജാതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിനെ പോലും അവഗണിച്ചാണ് ശ്മശാനം കൈക്കാലാക്കാനുള്ള നടപടികളുമായി അധികൃതര്‍ നീക്കം നടത്തുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണങ്ങളുടെ മേല്‍ കയ്യേറ്റം നടത്തുന്ന ഗ്രമാപഞ്ചായത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആള്‍കേരള പുലയര്‍മഹാസഭാ പുതുപ്പള്ളി ശാഖാ പ്രസിഡന്റ് പി.എ. ഗോപി സെക്രട്ടറി തമ്പി പട്ടശ്ശേരി എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.