Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം ബീച്ച് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:47 pm IST
in Kottayam

വൈക്കം: ഏറെ പ്രതീക്ഷകളോടെ നഗരസഭ നിര്‍മ്മിച്ച ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണികള്‍ നിലച്ചു. 98 ലക്ഷം രൂപയുടെ നിര്‍മാണജോലികള്‍ക്കാണ് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് തുടക്കം കുറിച്ചത്. ആരംഭത്തിലെ തന്നെ പണികള്‍ക്കെതിരെ ചിലര്‍ രംഗത്തുവന്നെങ്കിലും ഇതെല്ലാം പരിഹരിച്ച് നിര്‍മാണജോലികള്‍ മുന്നോട്ടുപോയിരുന്നു. ഒരു കാലത്ത് നഗരസഭക്ക് നല്ല പ്രതിഛായ ലഭിച്ച ബീച്ച് ഇന്ന് സാമൂഹികവിരുദ്ധരുടെയും കഞ്ചാവ് മാഫിയയുടെയും പിടിയിലമര്‍ന്നു. ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്താതെ വന്നതോടെ നഗരസഭക്കും ് വലിയ താല്‍പര്യമില്ലതായി. ബീച്ച് നഗരത്തിന് ശാപമായി മാറുന്ന അവസ്ഥ വന്നപ്പോഴാണ് നഗരസഭ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറായത്. നഗരത്തില്‍ ടൂറിസം സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്തുവാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യമാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. നിര്‍മാണജോലികള്‍ പുനരാരംഭിക്കുവാന്‍ പുതിയ ഭരണസമിതി ഇടപെടലുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കാരണം കുമരകത്തെ വെല്ലുന്ന രീതിയില്‍ കായലിന്റെയും നാട്ടുതോടുകളുടെയുമെല്ലാം സൗന്ദര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കെ.വി കനാല്‍ നവീകരിച്ച് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും ഇതുവരെയായി നടപ്പിലായി ല്ല . ആശ്രമം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശ്രമദാനത്തിന്റെ ഭാഗമായി കനാലിന്റെ ഇരുവശങ്ങളും വെട്ടിത്തെളിച്ചിരുന്നു. ഈ സമയത്ത് വലിയ വാഗ്ദാനങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ബീച്ചും കെ.വി കനാലുമെല്ലാം വേണ്ടവിധത്തില്‍ ടൂറിസത്തെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തണമെന്നതാണ് പൊതുവായ ആവശ്യം. പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ ഇരിപ്പിടങ്ങള്‍, കഫേ, ടോയ്‌ലറ്റ്, മണ്ഡപം എന്നിവയെല്ലാം സ്ഥാപിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഭരണപക്ഷ കൗണ്‍സിലര്‍ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. ബീച്ച് കായികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു കൗണ്‍സിലറുടെ ആവശ്യം. ഇതിനുമുന്നില്‍ കാര്യമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുവാന്‍ മറ്റ് കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഇതോടെയാണ് ഡിടിപി.സിയുടെ പണികള്‍ക്ക് കരിനിഴല്‍ വീഴുന്നത്. ബീച്ചില്‍ കയ്യേറ്റവും വ്യാപകമാണ്. ഇനിയെങ്കിലും ഇത് അളന്നു തിട്ടപ്പെടുത്തുവാന്‍ അധികാരികള്‍ വൈകിയാല്‍ ബീച്ച് തന്നെ നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

പുതിയ വാര്‍ത്തകള്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.