Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെബ് ബുഷ് പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:04 pm IST
in World

കൊളംബിയ: അമേരിക്കന്‍ പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെബ് ബുഷ് തന്റെ പ്രചാരണം തെക്കന്‍ കരോളിനയില്‍വച്ച് നിര്‍ത്തിവച്ചു. റിപ്പബ്ലിക്കന്‍ അനുയായികളുടെ രാഷ്‌ട്രീയ എതിര്‍പ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമാണ് ഈ പിന്‍മാറ്റത്തിന് കാരണം.

മുന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണറായ ഈ രാഷ്‌ട്രീയ ഇളമുറക്കാരന്‍ തന്റെ വിശ്വാസങ്ങളാണ് ശരി എന്നു സ്ഥാപിക്കുവാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ പ്രചാരണത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഡോണാള്‍ഡ് ട്രമ്പിനോടും ടെഡ് ക്രൂസിനോടും മാര്‍ക്കോ റൂബിയോടും മത്സരിച്ച് മുന്നേറാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രാഥമികഘട്ടത്തില്‍തന്നെ തെക്കന്‍ കരോലിനയില്‍വച്ച് പ്രചാരണം അവസാനിപ്പിച്ചത്

രാജ്യത്തിന്റെ ഒത്തൊരുമയ്‌ക്കായുള്ള പ്രചാരണത്തില്‍ പങ്കുചേരാന്‍ സാധിച്ചതിലും യാഥാസ്ഥിതികമായ പരിഹാരത്തിനായി വാദിക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ടെന്നും, സ്ഥാനാര്‍ത്ഥികളേക്കാളും വ്യക്തികളേക്കാളും വലുതാണ് പ്രസിഡന്റ് സ്ഥാനമെന്നും ബുഷ് തന്റെ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.

തങ്ങള്‍ ജോലിക്കാരല്ല യജമാനന്മാരെന്ന് മനസ്സിലാക്കുന്ന അമേരിക്കന്‍ ജനത വിശ്വാസം അര്‍പ്പിച്ചിരുന്നത് ഭരണകൂടത്തിലാണെന്ന് താന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വലിയ പ്രതീക്ഷകളുമായാണ് മുന്‍പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഇളയമകനും ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ സഹോദരനുമായ ഇദ്ദേഹം മത്സരത്തില്‍ രംഗപ്രവേശം ചെയ്തത്. അത് വളരെ വേഗത്തില്‍തന്നെ ധനസമാഹരണത്തിനും വഴിതെളിച്ചു.

പുറമേനിന്നുള്ള ധനസഹായ സംരംഭങ്ങളാണ് ജെബിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തെ സഹായിച്ചത്. 150 ദശലക്ഷത്തോളം ഡോളര്‍ ബുഷും സഖ്യകക്ഷികളുംചേര്‍ന്ന് 2015ന്റെ അവസാനത്തില്‍തന്നെ സമാഹരിച്ചിരുന്നു. മറ്റേത് റിപ്പബ്ലിക്കന്‍ പ്രതിയോഗിയേക്കാളും വലുതായിരുന്നു ഈ തുക.

എന്നിരുന്നാലും, മത്സരത്തിലെ ബുഷിന്റെ സാന്നിദ്ധ്യവും ധനസമാഹരണത്തിനുള്ള കഴിവും സെന്‍ മാര്‍ക്കോ റൂബിയോ അടക്കം ഒരു ഡസനോളം വരുന്ന റിപ്പബ്ലിക്കന്‍സിനെ തെരഞ്ഞെടുപ്പില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല.

ബുഷിന്റെ പിന്‍മാറ്റം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയൊരു പ്രശ്‌നമായിരുന്നില്ല. ട്രമ്പ് നേതാക്കളെ എതിരിടുമ്പോഴും ബുഷ് ജാഗ്രതകുറഞ്ഞ നേതാവെന്ന പേരിനുടമായായിരുന്നു. ബുഷിന്റെ അവസ്സാന കാമ്പയിനുകളില്‍ പല തവണ റിയല്‍ എസ്റ്റേറ്റ് കുത്തകകളെക്കുറിച്ച് ധൈര്യപൂര്‍വ്വം പ്രസംഗിച്ചിരുന്നു. അടുപ്പിച്ച രണ്ടാമത്തെ തവണയും പരാജിതന്‍ എന്ന് മറ്റുള്ളവര്‍ വിധിയെഴുതി. ഇറാഖില്‍ യുദ്ധം നടത്തിയ ബുഷിന്റെ പിന്മുറക്കാരെ ആക്രമിച്ച ട്രമ്പിന്റെ പരിചയസമ്പത്തിനേ ബുഷ് ചോദ്യംചെയ്തിരുന്നു.

കുടാതെ ട്രമ്പിന്റേയും റുബിയോയുടേയും വാദങ്ങളുടെ തണല്‍പറ്റുന്ന വാദങ്ങളാണ് ബുഷിന്റെ നയങ്ങള്‍. അത് ധനസമാഹരണത്തെ ബാധിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ലോവ കോസാസില്‍ ബുഷിന് ലഭിച്ചത് ആറാമത്തെ സ്ഥാനമായിരുന്നു. എന്നാലും ന്യൂഹാംഷയറില്‍ കഷ്ടിച്ച് റൂബിയോയേക്കാളും മുകളില്‍ നാലാം സ്ഥാനത്ത് എത്താന്‍ അദ്ദേഹത്തിന്‍ സാധിച്ചു. അദ്ദേഹത്തിന് പ്രാഥമിക തെരഞ്ഞെടുപ്പിന്റെ അവസാനകാലത്ത് തെക്കന്‍ കരോളിനയില്‍ ഒരു അടയാളം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് കണക്കാക്കുന്നത്.

മുന്‍പ് തന്റെ കുടുമ്പത്തെ കൈനീട്ടി സ്വീകരിച്ച തെക്കന്‍ കരോലിനയുടെ മുമ്പാകെ തന്റെ കുടുംബപാരമ്പര്യം കൊണ്ടുള്ള പ്രചരണമാണ് അദ്ദേഹം നടത്തിയത്. അച്ഛനും ജ്യേഷ്ഠനും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍തന്നെ വിജയിച്ചിരുന്നു. അതിന്റെ പിന്‍പറ്റി കയറാമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.