Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഴിമതി വീരന്‍മാര്‍ ഏറെ; തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വട്ടം കറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 10:28 pm IST
in Ernakulam

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ കളമൊരുക്കം അണിയറയില്‍ നടക്കുമ്പോള്‍ ജില്ലയില്‍ ആരോപണ വിധേയരുടെ നിര കോണ്‍ഗ്രസിനെ വട്ടം കറക്കും. നാലു വട്ടം തുടര്‍ച്ചയായി എംഎല്‍എയും നിലവിലെ മന്ത്രിസഭയില്‍ മന്ത്രിയുമായ കെ.ബാബു അടക്കമുള്ള സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും അഴിമതി ആരോപണത്തിന്റെ മുള്‍മുനയിലാണ്. സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ കെപിസിസി സെക്രട്ടറിയും തൃക്കാക്കര എംഎല്‍എയുമായ ബെന്നി ബഹനാന്‍, എറണാകുളം എംഎംഎ ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് നിലനില്‍ക്കുന്നത്. കൂടാതെ കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രനെതിരെ ക്രൈസ്തവ സഭയും ശക്തമായി രംഗത്തുണ്ട്. സഭയെ സഹായിക്കാത്ത സജീന്ദ്രനെ ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യം സഭ നേതൃത്വം ഉയര്‍ത്തിയതായി അറിയുന്നു. തൃപ്പുണിത്തുറ മണ്ഡലത്തില്‍ നിന്ന് നാലു തവണ മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രി ഉമ്മണ്‍ ചാണ്ടിയുടെ വിശ്വസ്തന്‍ കെ.ബാബു ഇപ്പോള്‍ കോടതികള്‍ കയറിയിറങ്ങുകയാണ്.

ബാര്‍ ഉമടമകളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് കോടതി നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ ഇളവിലാണ് ഇപ്പോള്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരാളെ വീണ്ടും മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രതിക്ഷകള്‍ക്ക് കോട്ടം തട്ടുമെന്ന് ജില്ലയിലെ പ്രുഖ നേതാക്കള്‍ പറയുന്നു. ഇത്തരം സ്ഥാനാര്‍ത്ഥികളെ കെട്ടിയേല്‍പ്പിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന സൂചനയും കെപിസിസി നേതൃത്വത്തിന് നല്‍കിയതായി അറിയുന്നു. ബെന്നി ബഹനാനെതിരെ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത.എസ്.നായര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ ഉമ്മണ്‍ചാണ്ടിയെ രക്ഷിക്കുന്നതിന് വേണ്ടി ബെന്നി ബഹനാന്‍ സരിതയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഹൈബി ഈഡനെതിരെയും സോളാര്‍ തട്ടിപ്പില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരെ ഒഴിവാക്കി സീറ്റ് തരപ്പെടുത്താന്‍ പലരും രംഗത്ത് ഇറങ്ങി കഴിഞ്ഞു. മുന്‍ ചാലക്കുടി എംപിയും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട കെ.പി. ധനപാലന്‍ എറണാകുളം ജില്ലയില്‍ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ആലുവയില്‍ അന്‍വര്‍ സാദത്തും സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള കരുക്കളാണ് നടത്തുന്നത്. വി.ഡി. സതീശനും ഇത്തവണ മത്സരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ 14 മണ്ഡലങ്ങളില്‍ 11 സീറ്റും യുഡിഎഫാണ് നേടിയത്. ഇതില്‍ തന്നെ ഒമ്പത് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഇത്തവണയും മുഴുവന്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കിയാല്‍ വന്‍ പൊട്ടിത്തെറിയായിരിക്കും കോണ്‍ഗ്രസില്‍ ഉണ്ടാവുകയെന്ന് ഉറപ്പായി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.