Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനോജ് വധം: കോടതി വിധി നിയമവാഴ്ചയുടെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:20 pm IST
in Kannur

പാനൂര്‍: 2014 സെപ്തംബര്‍ 1. കണ്ണൂരിലെ കരുത്തനായ ആര്‍എസ്എസ് ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം കൊലയാളികള്‍ അരുംകൊല ചെയ്ത കറുത്തദിനം. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ ആസൂത്രിതമായി സിപിഎം നടത്തിയ ക്രൂരകൃത്യം. സംഘത്തിന്റെ മുതിര്‍ന്ന നേതാവിനെ നഷ്ടപ്പെട്ടിട്ടും ഒരു ചെങ്കോടി പോലും പിഴുതെറിയാതെ സംഘപ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു. മനോജിന്റെ മരണവാറണ്ടില്‍ പങ്കുള്ളവരെ കല്‍തുറങ്കിലടയ്‌ക്കുന്നതിനു സാധ്യമായത് ചെയ്യുക എന്നതുമാത്രമായിരുന്നു നാട്ടിലെ സമാധാന കാംക്ഷികളുടെ ആവശ്യം. ഇന്നലെ സംഘപ്രവര്‍ത്തകരുടെ മനസിനേറ്റ മുറിവിന് താല്‍ക്കാലികാശ്വാസം ലഭ്യമായി. മനോജിനെ കൊല്ലാന്‍ ആയുധം നല്‍കി അയച്ച് കാത്തിരുന്ന പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളിയത് സമാധാനകാംക്ഷികളില്‍ നീതിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായി.

സംസ്ഥാനത്ത് യുഎപിഎ ആക്ട്പ്രകാരം രജിസ്റ്റ്ര്‍ ചെയ്ത ആദ്യ രാഷ്‌ട്രീയ കേസായിരുന്നു മനോജിന്റേത്. കതിരൂര്‍ വിക്രമനടക്കമുളള 16 അംഗ കൊലയാളി സംഘമായിരുന്നു മനോജിനെ ബോംബെറിഞ്ഞ് തലയറുത്ത് കൊന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് സെപ്റ്റംബര്‍ 4 ന് ക്രൈംബ്രാഞ്ച്് ഏറ്റെടുത്തു. കേസന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങിയതോടെ അന്വേഷണസംഘത്തിനു നേരെ ഭീഷണിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയതോടെ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായി. ബന്ധുക്കളും, സംഘനേതൃത്വവും നല്‍കിയ പരാതിയിന്‍മേല്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഒക്ടോബര്‍ 28ന് സിബിഐ കേസെറ്റെടുത്തു. അപകടം തിരിച്ചറിഞ്ഞ സിപിഎം അന്വേഷണവുമായി സഹകരിക്കുന്ന വിചിത്ര കാഴ്ചയാണ് തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇതിനിടെ 2015 മാര്‍ച്ച് 7ന് 19 പേരെ പ്രതിചേര്‍ത്ത് ആദ്യകുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്‍കി. ജൂണ്‍ 2ന് പി. ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ സിപിഎം സിബിഐക്കെതിരെ തിരിഞ്ഞു.

ചോദ്യം ചെയ്യലിനു ശേഷം കേസില്‍ പ്രതിയാകും മുന്‍പ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തളളി. പരിയാരം മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി രക്ഷനേടാമെന്ന വ്യാമോഹവും പി.ജയരാജന്റെ ഭാഗത്തു നിന്നുമുണ്ടായി. 2016 ജനുവരി 6 ന് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരാകാതെ ആശുപത്രിയില്‍ കിടന്ന് നാടകം കളിച്ച ജയരാജനെ സിബിഐ കേസില്‍ 25-ാംപ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു. തലശേരി കോടതി ജനുവരി 19 ന് മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും തള്ളിയതോടെ ഹൈക്കോടതിയെ ശരണംപ്രാപിക്കുകയായിരുന്നു ഈ ധീരസഖാവ്. അതും ഇന്നലെ തളളിയതോടെ ഇനി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പി.ജയരാജന്‍. മനുഷ്യത്വം മരവിച്ച മാര്‍ക്‌സിസ്റ്റ് കുടിലതയ്‌ക്ക് അന്ത്യം വരുത്താന്‍ സംഘനേതൃത്വം കൈകൊണ്ട ജനാധിപത്യ സമീപനത്തിന്റെ വിജയമാണ് ഇപ്പോള്‍ കാണുന്നത്. പി. ജയരാജനെ ചോദ്യം ചെയ്താല്‍ ഇനി ആരൊക്കെ കുടുങ്ങുമെന്ന ആശങ്കയാണ് സിപിഎമ്മിനു നിലവിലുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.