Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹോട്ടലുകളില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നതില്‍ അശാസ്ത്രീയത: മാരക രോഗങ്ങള്‍ക്ക് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 10:20 pm IST
in Kannur

കണ്ണൂര്‍: ഹോട്ടലുകളില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നതിലെ അശാസ്ത്രീയത വിവിധ തരത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. പഴകിയ പാല്‍ ഉപയോഗിക്കുതും ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമാവറുകള്‍ക്കു മുകളില്‍ വെച്ച് പാക്കറ്റോെട പാല്‍ ചൂടാക്കുന്നതുമാണ് മനുഷ്യാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇത്തരം നടപടികള്‍ തുടരുകയാണ് പല ഹോട്ടല്‍ ഉടമകളും ചെയ്യുന്നത്. ഇത് തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളും ഉണ്ടാകുന്നില്ല. കാലാവധി കഴിഞ്ഞ പാല്‍ ഫ്രീസറില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പല കൂള്‍ബാറുകളിലും കാലാവധി കഴിഞ്ഞ പാക്കറ്റുപാലുകളാണ് ഉപയോഗിക്കുന്നത്. ചായ എടുക്കാനും ഷെയ്‌ക്കുകള്‍ ഉണ്ടാക്കാനുമായാണ് ഇത്തരത്തില്‍ കൂള്‍ബാറുകളില്‍ കാലാവധി കഴിഞ്ഞ് മാസങ്ങളുടെ പഴക്കമുള്ള പാല്‍ ഫ്രീസറില്‍ വെച്ച് ഉപയോഗിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മുന്‍പ് ഇത്തരം പാലുകള്‍ പിടിച്ചെടുത്തിരുന്നു. ഫ്രീസറില്‍ വെച്ച് തണുത്ത പാക്കറ്റുപാല്‍ ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമോവറിനു മുകളില്‍ പായ്‌ക്കറ്റോടെ വെച്ച് ചൂടാക്കുന്നതും ചായക്കടകളിലെ സ്ഥിരം കാഴ്ചയാണ്. പായ്‌ക്കറ്റ് പാലിന്റെ തണുപ്പ് പെട്ടെന്ന് മാറ്റുന്നതിനും പാചക ഇന്ധനം ലാഭിക്കുന്നതിനുമായാണ് കച്ചവടക്കാര്‍ ഈ രീതി ഉപയോഗിക്കുന്നത്. തണുത്ത പാല്‍ തിളച്ചുകിട്ടാന്‍ കൂടുതല്‍ സമയം തീ കത്തിക്കേണ്ടതായി വരും. ചായ എടുക്കാന്‍ വെള്ളം തിളപ്പിക്കുന്ന സമോവറിനു മുകളില്‍ പായ്‌ക്കറ്റോടെ വെച്ചാല്‍ പാല്‍ തണുപ്പു മാറി ചെറുതായി ചൂടായിക്കിട്ടും. ഇത് പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കാന്‍ കുറഞ്ഞ സമയമേ വേണ്ടിവരുന്നുള്ളു എന്ന്് കടക്കാര്‍ പറയുന്നു. എന്നാല്‍ പാല്‍ പാക്കറ്റോടെ ചൂടാക്കുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ഉരുകി പാലില്‍ ലയിക്കുകയും ഇത് ചായകുടിക്കുന്നവരില്‍ ക്യാന്‍സറിന് കാരണമാകുകയും െചയ്യുമെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചെറു ചായക്കടകളിലും തട്ടുകടകളിലും ബേക്കറികളിലുമാണ് ഈ രീതിയില്‍ ചായ എടുക്കുന്നത്. എന്നാല്‍ ഇത്തരം രീതികള്‍ക്കെതിരെ കാര്യമായ ബോധവത്കരണം നടത്താന്‍ പോലും ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. ഒപ്പം കടകളിലെ പരിശോധനകള്‍ പേരിനുമാത്രം ഒതുങ്ങുന്നു. കടകളില്‍ പരിശോധന നടത്തി കുറ്റക്കാരെന്നുകണ്ട് പിഴ ചുമത്തല്‍ അടക്കമുള്ള നടപടികളെടുത്താല്‍ രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ട് നടപടി പിന്‍വലിപ്പിക്കുകയാണെും അതിനാല്‍ പരിശോധനയുമായി പോകാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാന്‍ മടിക്കുകയാണെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

Kerala

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.