Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബസ് സമരം തുടരുന്നു,ജനം വലഞ്ഞു: ചര്‍ച്ച ബുധനാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 07:15 pm IST
in Wayanad

കല്‍പ്പറ്റ: മാനന്തവാടി പനമരം ബത്തേരി   റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തി വന്ന പണിമുടക്ക് പൂര്‍ണ്ണം. സമരം ബുധനാഴ്ചയും തുടരുമെന്ന് സ്വകാര്യബസ് തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു. സമയക്രമം പാലിച്ചില്ലെന്നാരോപിച്ച് കേണിച്ചിറയിലും നടവയലിലും നാട്ടുകാര്‍ ബസുകളെ തടഞ്ഞതാണ് സമരത്തിന് കളമൊരുക്കിയത്.എന്നാല്‍ പണിമുടക്ക് മനുഷ്യത്വഹരിമാണെന്ന് കേണിച്ചിറ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച നടന്ന പണിമുടക്കില്‍ ബലിയാടായത് വിദ്യാര്‍ത്ഥികളാണ്. സ്വകാര്യബസുകള്‍ നിര്‍ത്തലാക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും സമയക്രമം പാലിച്ചോടിയാല്‍ സ്വകാര്യബസുകള്‍ക്കും കളക്ഷന്‍ ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സ്വകാര്യബസുടമകളില്‍ നിന്നും പണം വാങ്ങി കെ.എസ്.ആര്‍.ടി.സിയെ പാടെ തകര്‍ക്കാനുള്ള നീക്കമാണ് ബത്തേരി മുന്‍ എ.ടി.ഒ, വയനാട് ആര്‍.ടി.ഒ. എന്നിവരുടെ ഭാഗത്തുനിന്നുായത്. അസോസിയേഷന്‍ ഇയാള്‍ക്കെതിരെ ഉള്‍പ്പടെ കോടതിയെ സമീപിച്ചിട്ടുന്നെും ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ട സ്വകാര്യ ബസ് തൊഴിലാളികള്‍ ചൊവ്വാഴ്ച ബസുകള്‍ നിരത്തിലിറക്കിയില്ല. സമരം ബുധനാഴ്ചയും തുടരാനാണ് തീരുമാനം. ഈ റൂട്ടിലോടുന്ന ഇരുപത്തിനാല് സ്വകാര്യബസ്സിലെ നൂറ്റിയറുപതോളം തൊഴിലാളികളാണ് ഒന്നടങ്കം സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് സുരക്ഷിതമായി സര്‍വ്വീസ് നടത്താന്‍ സാഹചര്യമൊരുക്കി നല്‍കാതെ സര്‍വ്വീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യബസ് തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റി. ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ പത്ത് സര്‍വ്വീസ് ആരംഭിച്ചതിന് പിറകെയാണ് സ്വകാര്യബസുകളുടെ സമരം ആരംഭിച്ചത്. സമരത്തെ മറികടക്കാന്‍ ഇതു വഴി ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയായ ബത്തേരിയില്‍ നിന്ന് അഞ്ച് ഷെഡ്യൂള്‍ഡ് സര്‍വ്വീസിനോടൊപ്പം നാല് അധിക സര്‍വ്വീസും മാനന്തവാടിയില്‍ നിന്ന് പത്തും ഉള്‍പ്പടെ പത്തൊമ്പത് സര്‍വ്വീസുകള്‍ നടത്തി. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തിയത് യാത്രാ ദുരിതത്തെ ലഘൂകരിച്ചു.

ഇതേസമയം സ്വകാര്യ ബസ് സമരം തുടരുന്നത് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഷയം ബസ് ഉടമ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചൊവ്വാഴ്ച ജില്ലാ കളക്ടറെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ബസ് ഉടമ തൊഴിലാളി സംഘടന കെഎസ്ആര്‍ടിസി , പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ മാനന്തവാടി ഡിവൈഎസ്പിയെ കളക്ടര്‍ ചുമതലപ്പെടുത്തി. രാവിലെ 11 മണിക്ക് ഡിവൈഎസ്പി ഓഫീസിലാണ് ചര്‍ച്ച നടക്കുക. സമയക്രമം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുക.

ബത്തേരി പനമരം റൂട്ടില്‍ ഇരുപത്തിനാല് സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയുടെ ആറും രണ്ട് സ്വകാര്യ ബസുകളും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് പ്രിയദര്‍ശിനിയുടെ ഒരു സര്‍വ്വീസും കെഎസ്ആര്‍ടിസി പുതുതായി പത്ത് സര്‍വ്വീസും നടക്കുന്നത്. ഇവക്കെല്ലാം കൃത്യമായി സമയക്രമം നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും ഇത് പാലിക്കാതെ മത്സരയോട്ടം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ആര്‍ടിഒ പിവി സത്യന്‍ അറിയിച്ചു. എന്നാല്‍ പുതിയതായി നാല് സര്‍വ്വീസുകള്‍ക്ക് മാത്രമാണ് കോടതിയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ ജനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ നഷ്ടം നോക്കാതെ സര്‍വ്വീസ് നടത്തുമെന്നതാണ് കെഎസ്ആര്‍ടിസിയുടെ നിലപാടെന്ന് എടിഒ എംഒ വര്‍ക്കി പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.